ഏഞ്ചല്‍ ഡി മരിയ ഈ സീസണ്‍ അവസാനിക്കുന്നതോടെ പി.എസ്.ജി വിടുമെന്നു റിപ്പോര്‍ട്ടുകള്‍

സൂപ്പര്‍താരം ലിയോണേല്‍ മെസ്സിയ്‌ക്കൊപ്പം ഫ്രഞ്ച് ലീഗ് വണ്ണില്‍ കളിക്കുന്ന മദ്ധ്യനിരതാരം ഏഞ്ചല്‍ ഡി മരിയ ഈ സീസണ്‍ അവസാനിക്കുന്നതോടെ പിഎസ്ജി വിടുമെന്നു റിപ്പോര്‍ട്ടുകള്‍. ഈ സീസണോടെ അര്‍ജന്റീന താരവുമായുള്ള കരാര്‍ ഫ്രഞ്ച് ക്ലബ്ബിന്റെ കരാര്‍ പൂര്‍ത്തിയാകും.

ഫ്രീ ഏജന്റായി താരത്തിന് ക്ലബ്ബ് വിടാനാകുമെന്നിരിക്കെ അടുത്ത സീസണില്‍ ഡി മരിയ എവിടെയായിരിക്കും കളിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. അതേസമയം താരത്തെ ടീമില്‍ നില നിര്‍ത്താന്‍ താരം വാക്കാല്‍ സമ്മതം അറിയിച്ചെങ്കിലും അതു നടക്കാന്‍ സാധ്യതയില്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും 2015ല്‍ പിഎസ്ജിയില്‍ എത്തിയ ഡി മരിയ ക്ലബിനൊപ്പം നാല് ഫ്രഞ്ച് ലീഗ് ഉള്‍പ്പെടെ പതിനേഴു കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 188 മത്സരങ്ങളില്‍ നിന്നും അമ്പത്തഞ്ചു ഗോളുകളും നിരവധി അസിസ്റ്റുകളും നേടിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മോശം പ്രകടനം നടത്തിയതിനാല്‍ താരം പ്രീമിയര്‍ ലീഗിനെ തിരഞ്ഞെടുക്കാന്‍ സാധ്യത കുറവാണ്.

Latest Stories

ആര്യാടന്‍ ഷൗക്കത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാതെ പാണക്കാട് കുടുംബം; കണ്‍വെന്‍ഷനിലേക്ക് ക്ഷണിച്ചതില്‍ വീഴ്ച സംഭവിച്ചതായി ആരോപണം

ചരിത്രം രചിച്ച് കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കുതിച്ചുയര്‍ന്ന് വാര്‍ഷിക വരുമാനം; 334 ശതമാനം വളര്‍ച്ച നേടി ഓഹരികള്‍, നിക്ഷേപകര്‍ക്ക് ഇത് സുവര്‍ണകാലം

ജി7 ഉച്ചകോടിയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; പ്രധാനമന്ത്രി വിട്ടുനില്‍ക്കുന്നത് ആറ് വര്‍ഷത്തിനിടെ ഇതാദ്യം

പാക് അധിനിവേശ കശ്മീരില്‍ പ്രതിഷേധം കനക്കുന്നു; കാരക്കോറം ദേശീയപാത ഉപരോധിച്ചു

കാത്തിരുന്ന് വലനെയ്ത് ഇരപിടിച്ച ചിലന്തികള്‍; റഷ്യയെ വിറപ്പിച്ച യുക്രൈനിന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്

കൈക്കൂലി കേസ്; കൊച്ചി ഇഡി ഓഫീസിൽ വിജിലൻസ് സംഘമെത്തി, നോട്ടീസ് നൽകി

IPL 2025: ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത തെറ്റ്, പഞ്ചാബ് ബാറ്റര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തി മുന്‍ ഇന്ത്യന്‍ താരം, നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍

ഹിറ്റ്‌ലറുടെ 'ബ്ലോണ്ടി' ലോകത്തെ ഏറ്റവും പ്രശസ്തമായ ജർമൻ ഷെപ്പേഡ്!

'പിണറായി വിജയൻ ചതി എന്ന് പ്രയോഗിക്കാൻ ഏറ്റവും യോഗ്യനായ വ്യക്തി, പൂരം കലക്കി, ബിജെപിക്ക് അകൗണ്ട് തുറന്ന് കൊടുത്തു'; കെ സി വേണുഗോപാൽ

'തഗ് ലൈഫ്' കർണാടകയിൽ റീലിസ് ചെയ്യണം; ആവശ്യവുമായി നിർമാതാക്കൾ ഹൈക്കോടതിയിൽ