ഒറ്റ അടിക്ക് നഷ്ടം 15 പോയിന്റ്, എന്ത് ചെയ്യുമെന്നറിയാതെ യുവന്റസ്; പോയിന്റുകൾ വെട്ടിക്കുറച്ചത് ഈ കാരണം കൊണ്ട്

പ്ലസ്‌വാലൻസ കേസിലെ വിധിയുടെ ഫലമായി സീരി എ ഭീമൻമാരായ യുവന്റസിന് 15 പോയിന്റ് കുറച്ച് നൽകാനുള്ള FIGC പ്രോസിക്യൂട്ടറുടെ അഭ്യർത്ഥന ഫെഡറൽ കോടതി ഓഫ് അപ്പീൽ അംഗീകരിച്ചു. അതോടെ 15 പോയിന്റുകൾ നഷ്‌ടമായ ടീം ഇപ്പോൾ പത്താം സ്ഥാനത്തായി.

FIGC പ്രോസിക്യൂട്ടറുടെ ഓഫീസ് അടുത്തിടെ പ്ലസ്വലെൻസ കേസ് വീണ്ടും തുറക്കാൻ പോകുകയാണെന്ന് പ്രഖ്യാപിച്ചു, അനധികൃതമായി വർധിച്ച മൂല ധനത്തിന്റെ പേരിലാണ് ഇപ്പോൾ ഇങ്ങനെ ഒരു വിധി വന്നിരിക്കുന്നത്. സമീപകാലത്ത് നടന്ന ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണത്തിന് ഒടുവിലാണ് ഇപ്പോൾ ഇത്തരം വിധി വന്നിരിക്കുന്നത്.

ടീം ഇപ്പോൾ അപ്പീലിന് പോകുന്നുണ്ട് എന്നാണ് റിപോർട്ടുകൾ. അനുകൂലമായി മാറിയില്ലെങ്കിൽ അത് ടീമിന് വലിയ നഷ്ടമായിരിക്കും ഉണ്ടാവുക എന്നും വ്യക്തമാണ്. കേസിൽ ഉൾപ്പെട്ടതിന് ടോട്ടൻഹാമിന്റെ ഫുട്ബോൾ ഡയറക്ടർ ഫാബിയോ പരാറ്റിസിക്കും രണ്ടര വർഷത്തെ വിലക്ക് ലഭിച്ചിട്ടുണ്ട്. പരാറ്റിസി 2021 വരെ സീരി എ ടീമിനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

മൊത്തത്തിൽ, 62 ട്രാൻസ്ഫറുകൾ കമ്മിറ്റി പരിശോധിച്ചു, അതിൽ 42 എണ്ണവും യുവന്റസുമതി ബന്ധപ്പെട്ടതാണ്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി