പതിനൊന്നിന്റെ കളിയിൽ ഭ്രാന്ത് പിടിച്ച് ക്രിക്കറ്റ് ലോകം, ഇനി ഒരിക്കലും ഇങ്ങനെ സംഭവിക്കില്ല

കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റിനിടെ, 11/11/11 ന് 11:11 മണിക്ക് , സൗത്ത് ആഫ്രിക്കക്ക് വിജയിക്കാൻ 111 റൺസ് വേണമായിരുന്നു. “നെൽസൺമാരുടെയും നെൽസൺ” എന്ന സ്മരണയ്ക്കായി, അമ്പയർ ഇയാൻ ഗൗൾഡും ഗാലറിയും ആവേശത്തിനൊപ്പം പങ്കുചേർന്നു. ഗാലറിയിൽ ഉള്ള ആളുകൾ എല്ലാം ഒറ്റക്കാലിൽ നിന്നാണ് ആദരിച്ചത്.

അപൂർവനകളിൽ അപൂർവമായി മാത്രമാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇനി ഒരിക്കലും ഇങ്ങനെ ഒരു സംഭവം ഉണ്ടാകാനും സാധ്യത ഇല്ല. അതിനാൽ തന്നെ അത്ഭുതം എന്ന് മാത്രമേ വിശേഷിപ്പിക്കാൻ സാധിക്കൂ.

ബൗളറുമാരുടെ പറുദീസ തന്നെ ആയിരുന്നു മത്സരത്തിന്റെ തുടക്കം മുതൽ. അതിനാൽ ഇരുടീമിലെയും ബാറ്റ്‌സ്മാനാർക്ക് വലിയ റോൾ ഇല്ലായിരുന്നു. അവസാന ദിനം വിജയലക്ഷ്യം തേടിയിറങ്ങിയ ആഫ്രിക്കക്കായി ഗ്രെയിം സ്മിത്തും ഹാഷിം അംലയും കൂടുതൽ തടസ്സങ്ങളില്ലെന്ന് ഉറപ്പാക്കി

മൂന്നാം ദിനം ദക്ഷിണാഫ്രിക്ക 125/1 എന്ന നിലയിൽ എത്തിയപ്പോൾ, വിജയിക്കാൻ 111 റൺസ് കൂടി. 2011 നവംബർ 11 ന് നടന്നതും സമയം 11:11 AM ആയതും സ്ഥിതിവിവരക്കണക്ക്പ്രധാന വാർത്തയായി. സ്മിത്തും അംലയും സെഞ്ച്വറി നേടിയതോടെ ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റിന് ജയിച്ചു.

Latest Stories

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്