സ്റ്റമ്പിളക്കിയത് ബോളല്ല, ബോളറുടെ കൈ; എന്നിട്ടും കാര്‍ത്തിക് ഔട്ട്, ഇതെന്താ വെള്ളരിക്കാ പട്ടണമോ!

ഒരുപാട് നാടകീയ സംഭവങ്ങള്‍ക്കാണ് ഇന്നലെ നടന്ന ഇന്ത്യ-ബംഗ്ലാദേശ് മത്സരം സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിന്റെ റണ്ണൗട്ടും ആരാധകര്‍ക്കിടയില്‍ സംശയം ജനിപ്പിച്ചു. സ്റ്റമ്പിളക്കിയത് ബോളല്ല, ബോളറുടെ കൈയായിരുന്നു എന്ന് റിപ്ലെയില്‍ വ്യക്തമായിരുന്നിട്ടും അമ്പയര്‍ വിക്കറ്റ് അനുവദിച്ചതാണ് ആരാധകരില്‍ സംശയം ജനിപ്പിച്ചത്.

ദൃശ്യങ്ങളില്‍ ദിനേശ് കാര്‍ത്തിക് ക്രീസിലെത്തിയിരുന്നില്ല. പക്ഷെ പന്തിന് പകരം ബൗളറുടെ കൈ കൊണ്ടായിരുന്നു സ്റ്റമ്പിളകിയത്. പക്ഷെ സ്റ്റമ്പില്‍ ആദ്യം കൊണ്ടത് പന്ത് തന്നെയായിരുന്നു. എന്നാല്‍ സ്റ്റമ്പിന് ഇളക്കം വരുന്നത് ബംഗ്ലാദേശ് ബൗളറുടെ കൈ കൊണ്ടായിരുന്നു.

നിയമപ്രകാരം പന്ത് സ്റ്റമ്പില്‍ കൊണ്ട ശേഷം ശരീരഭാഗം കൊണ്ടത് കാരണം ബെയിലുകള്‍ ഇളകിയാലും വിക്കറ്റ് നല്‍കണമെന്നാണ്. ഇതിനാലാണ് ദിനേശ് കാര്‍ത്തിക്കിന് വിക്കറ്റ് നഷ്ടമായത്.

മത്സരത്തില്‍ ഏഴ് റണ്‍സ് മാത്രമായിരുന്നു ദിനേശ് കാര്‍ത്തിക്കിന്റെ സമ്പാദ്യം. ലോകകപ്പില്‍ മോശം ഫോമിലാണ് താരം. മൂന്ന് മത്സരങ്ങളില്‍ നിന്നുമായി വെറും 15 റണ്‍സ് മാത്രമാണ് ദിനേശ് കാര്‍ത്തിക്കിന് നേടാനായത്.

View this post on Instagram

A post shared by ICC (@icc)

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും