ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാകും മുമ്പ് പൈലറ്റ് ലൈസന്‍സ് നേടിയ താരം, ഓസീസിന്‍റെ പവര്‍ ഹൗസ്‌

മുജീബു് ബിന്‍ അബ്ദുള്ള

ജീവിതത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് സ്വന്തമാകും മുമ്പ് ആകാശത്തില്‍ വിമാനം പറത്താനുള്ള അടിസ്ഥാന പൈലറ്റ് ലൈസന്‍സ് നേടിയ താരമാണ് ഉസ്മാന്‍ ക്വജാ.

പ്രതിഭ ഇല്ലാഞ്ഞിട്ടോ ബാറ്റ് ശബ്ദിക്കാതെ പോയത് കൊണ്ടോ അല്ല, ക്രിക്കറ്റ് ഓസ്‌ട്രേലിയന്‍ ഫൈനല്‍ എലവന്റെ ഡ്രൈവിംഗ് സീറ്റില്‍ അവസരം കിട്ടുക എളുപ്പമല്ല. രണ്ടര വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം കുറിക്കുന്നത് സിഡ്‌നിയിലെ മെഗ്രൊ പിങ്ക് ആര്‍മിയുടെ മുന്നില്‍ രണ്ട് ഇന്നിഗ്‌സിലും മാസ്സും ക്‌ളാസും നിറഞ്ഞ ഡബിള്‍ ഹെഡ് സെഞ്ചുറിയിലൂടെയാണ്.

ആരെക്കാലും നന്നായി അദ്ദേഹത്തിന് അറിയാം വീണു കിട്ടിയ അവസരം മുതലാക്കിയില്ലെങ്കില്‍ എന്റെ പേര് ഒരിക്കലും പരിഗണനയില്‍ ഉണ്ടവില്ല എന്ന്.

ആകാശത്തില്‍ കുത്തി ഉയരാന്‍ പൈലറ്റ് ആഗ്രഹിക്കുന്ന വേഗതയിലും ഒഴുക്കിലും കൂടെയാണ് കിടിലന്‍ സ്ട്രോക്ക് പ്ലേയിലൂടെ ഉസ്മാന്‍ ഇക്ക സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ അഴിഞ്ഞാടിയത്.

കടപ്പാട്: ക്രിക്കറ്റ് വൈബ്സ് 365

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി