സഞ്ജു സാംസണ് ടീമില്‍ ഇടം കൊടുക്കാത്തതിന്‍റെ രണ്ട് കാരണങ്ങള്‍

ഹൈദരലി സുല്‍ത്താന്‍

സഞ്ജു സാംസണെ ഡ്രോപ്പ് ചെയ്യാനുള്ള രണ്ട് കാരണങ്ങള്‍..

1. ശ്രീലങ്കന്‍ സീരിയസില്‍ അയാള്‍ ഇന്റര്‍നാഷണലില്‍ ചെറിയ ചലനം സൃഷ്ടിച്ചു.. ഒരു പക്ഷെ ഒരു പരമ്പര കൂടി അടുപ്പിച്ചു കൊടുത്താല്‍ കോണ്‍ഫിഡന്‍സ് കൂടും പെര്‍ഫോമന്‍സ് കൂടും.. ടീമില്‍ സ്ഥിരം ആക്കേണ്ടി വരും അതു പാടില്ല..

2. ഐപിഎല്ലില്‍ സെമിയില്‍ എത്തി നില്‍ക്കുന്ന രാജസ്ഥാന്‍ ഒരു ഇന്റര്‍നാഷണല്‍ ലെവലില്‍ സ്റ്റാര്‍ അല്ലാത്ത സഞ്ജു നയിക്കുന്നത് കൊണ്ട് കപ്പ് അടിച്ചാല്‍ സഞ്ജുവിനെ ടീമിനു പുറത്തിരുതുന്നത് വലിയ രീതിയില്‍ വലിയ താരങ്ങള്‍ വരെ ചോദ്യം ചെയ്യുന്ന അവസ്ഥ വരും.. അതിനു ഒരു മറു വഴി എങ്ങനെ എങ്കിലും കോണ്‍ഫിഡന്‍സ് തകര്‍ക്കുക എന്നതാണ്. ഏറ്റവും നല്ല കോണ്‍ഫിഡന്‍സ് തകര്‍ക്കല്‍ അവസരം നിഷേധിക്കല്‍ തന്നെ എന്ന് അവര്‍ക്കറിയാം..

പക്ഷെ അയാള്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തും.. 10 വര്‍ഷം സഞ്ജുവിനെ ഒഴുവാക്കിയത് ലോക കപ്പ് എടുക്കാന്‍.. എന്നിട്ട് എത്ര എണ്ണം നേടി.. അല്ല ഇനി എത്ര എണ്ണം നേടും.. ഒന്ന് കാണട്ടെ ആ മനോഹര കാഴ്ച.. തിര ഇല്ലാതെ കടലും ഉണ്ടാകില്ല..

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍