വരുന്ന ലോകകപ്പില്‍ പന്ത് ഇന്ത്യന്‍ ടീമിന് ഒരു ബാധ്യത ആണ്

ജിതിന്‍

ഈ വരുന്ന ട്വന്റി ട്വന്റി വേള്‍ഡ്ക്കപ്പിന് പന്ത് എന്ന വിക്കറ്കീപ്പറെ ഇന്ത്യന്‍ ടീമിന് ആവശ്യമുണ്ടോ.. ഒറ്റവാക്കില്‍ പറയാം. ഇല്ല.. അതിന് കാരണം ഹാര്‍ദ്ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കും തന്നെ. ധോണി എന്ന ഫിനിഷേര്‍ പോയ വിടവ് നികത്താന്‍ വേണ്ടി പന്തിനെ ഒരുപാട് ബിസിസിഐ സപ്പോര്‍ട്ട് ചെയ്തു. പക്ഷെ ഇപ്പോള്‍ ഇതാ രണ്ടു വീര്യം കൂടിയ ഫിനിഷേഴ്‌സിനെ ഇന്ത്യന്‍ ടീമിന് ലഭിച്ചിരിക്കുന്നു. ഓപ്പണിങ് തൊട്ട് നമുക്ക് ഒന്ന് നോകാം.

അല്‍ബുദ്ധങ്ങള്‍ ഒന്നും സംഭവിക്കാന്‍ സാധ്യത ഇല്ല. രോഹിത് രാഹുല്‍ കോമ്പോ തന്നെയാവും ഓപ്പണിങ് സ്ഥാനത്. പിന്നെ ഇഷാന്‍ കിഷന്‍, സാധ്യത വളരെ കുറവാണ്. പേസ് ആന്‍ഡ് ബൗണ്‌സ് ഉള്ള ഓസ്‌ട്രേലിയന്‍ പിച്ചില്‍ കിഷന്‍ ഒരു വലിയ ബോംബ് ആവാന്‍ സാധ്യത ഇല്ല. പിന്നെ ലെഫ്റ്റ് റൈറ്റ് കോമ്പോ എന്ന രീതിയില്‍ വന്നാല്‍ രോഹിത് കിഷന്‍ ആവാനും സാധ്യത ഉണ്ട്.

വണ്‍ ഡൌണ്‍. കോഹ്ലി തന്നെയാവും ആ പൊസിഷനില്‍. സമീപകാലത് ഫോം ഔട്ട് എന്നതുകൊണ്ട് എന്തായാലും കോഹ്ലിയെ ബെഞ്ചില്‍ ഇരുത്താന്‍ സാധ്യത ഇല്ല. ഫോമിലേക് തിരിച്ചു വരാനും കഴിയട്ടെ. സൂര്യകുമാര്‍ യാദവ്. മിഡില്‍ ഓര്‍ഡര്‍ ഇദ്ദേഹത്തിന്റെ കൈയില്‍ ഭദ്രമം ആണെന്ന് പലപ്രവിശ്യം തെളിയിച്ച ബാറ്റസ്മാന്‍ ആണ്.

ഇനിയാണ് ആ മൂന്ന് പൊസിഷനുകള്‍ പാണ്ഡ്യ, കാര്‍ത്തിക്, ജഡേജ. ഇന്ത്യയുടെ മൂന്ന് ഫിനിഷേര്‍സ്. കളിയുടെ ഏത് അവസ്ഥയിലും ടീമിനെ വിജയത്തിലേക് എത്തിക്കാന്‍ കഴിയുന്ന പ്ലയെര്‌സ്. അതില്‍ ഒന്നു വിക്കറ്കീപ്പറും, രണ്ടു അല്ലരൗണ്‍ഡേഴ്സും. എന്താ ഇതുപോലുള്ള ഒരു ഫിനിഷിങ് യൂണിറ്റിനെ അല്ലെ ഏത് ടീമും ആഗ്രഹിക്കുന്നത്.

അപ്പോള്‍ പന്ത് എന്ന വിക്കറ്കീപ്പറെ ഇന്ത്യക്ക് ആവിശ്യം ഇല്ല.ലിമിറ്റഡ് ഓവര്‍സില്‍ രാഹുലും ഗ്ലൗ അണിയും. ഇഷാന്‍ കിഷനും ഒരു വിക്കെറ്റ് കീപ്പര്‍ ആണ്. പിന്നെ എന്തിനാണ് പന്ത്. ഈ രീതിയില്‍ ആണേല്‍ വളരെ എക്‌സ്പീരിയന്‍സ് ആയിട്ടുള്ള ബാറ്റിംഗ് യൂണിറ്റ് ഇന്ത്യക്ക് ലഭിക്കും. പക്ഷെ ഈ വേള്‍ഡ്ക്കപ്പില്‍ പന്ത് ഇന്ത്യന്‍ ടീമിന് ഒരു ബാധ്യത ആണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”