വരുന്ന ലോകകപ്പില്‍ പന്ത് ഇന്ത്യന്‍ ടീമിന് ഒരു ബാധ്യത ആണ്

ജിതിന്‍

ഈ വരുന്ന ട്വന്റി ട്വന്റി വേള്‍ഡ്ക്കപ്പിന് പന്ത് എന്ന വിക്കറ്കീപ്പറെ ഇന്ത്യന്‍ ടീമിന് ആവശ്യമുണ്ടോ.. ഒറ്റവാക്കില്‍ പറയാം. ഇല്ല.. അതിന് കാരണം ഹാര്‍ദ്ദിക് പാണ്ഡ്യയും ദിനേശ് കാര്‍ത്തിക്കും തന്നെ. ധോണി എന്ന ഫിനിഷേര്‍ പോയ വിടവ് നികത്താന്‍ വേണ്ടി പന്തിനെ ഒരുപാട് ബിസിസിഐ സപ്പോര്‍ട്ട് ചെയ്തു. പക്ഷെ ഇപ്പോള്‍ ഇതാ രണ്ടു വീര്യം കൂടിയ ഫിനിഷേഴ്‌സിനെ ഇന്ത്യന്‍ ടീമിന് ലഭിച്ചിരിക്കുന്നു. ഓപ്പണിങ് തൊട്ട് നമുക്ക് ഒന്ന് നോകാം.

അല്‍ബുദ്ധങ്ങള്‍ ഒന്നും സംഭവിക്കാന്‍ സാധ്യത ഇല്ല. രോഹിത് രാഹുല്‍ കോമ്പോ തന്നെയാവും ഓപ്പണിങ് സ്ഥാനത്. പിന്നെ ഇഷാന്‍ കിഷന്‍, സാധ്യത വളരെ കുറവാണ്. പേസ് ആന്‍ഡ് ബൗണ്‌സ് ഉള്ള ഓസ്‌ട്രേലിയന്‍ പിച്ചില്‍ കിഷന്‍ ഒരു വലിയ ബോംബ് ആവാന്‍ സാധ്യത ഇല്ല. പിന്നെ ലെഫ്റ്റ് റൈറ്റ് കോമ്പോ എന്ന രീതിയില്‍ വന്നാല്‍ രോഹിത് കിഷന്‍ ആവാനും സാധ്യത ഉണ്ട്.

വണ്‍ ഡൌണ്‍. കോഹ്ലി തന്നെയാവും ആ പൊസിഷനില്‍. സമീപകാലത് ഫോം ഔട്ട് എന്നതുകൊണ്ട് എന്തായാലും കോഹ്ലിയെ ബെഞ്ചില്‍ ഇരുത്താന്‍ സാധ്യത ഇല്ല. ഫോമിലേക് തിരിച്ചു വരാനും കഴിയട്ടെ. സൂര്യകുമാര്‍ യാദവ്. മിഡില്‍ ഓര്‍ഡര്‍ ഇദ്ദേഹത്തിന്റെ കൈയില്‍ ഭദ്രമം ആണെന്ന് പലപ്രവിശ്യം തെളിയിച്ച ബാറ്റസ്മാന്‍ ആണ്.

ഇനിയാണ് ആ മൂന്ന് പൊസിഷനുകള്‍ പാണ്ഡ്യ, കാര്‍ത്തിക്, ജഡേജ. ഇന്ത്യയുടെ മൂന്ന് ഫിനിഷേര്‍സ്. കളിയുടെ ഏത് അവസ്ഥയിലും ടീമിനെ വിജയത്തിലേക് എത്തിക്കാന്‍ കഴിയുന്ന പ്ലയെര്‌സ്. അതില്‍ ഒന്നു വിക്കറ്കീപ്പറും, രണ്ടു അല്ലരൗണ്‍ഡേഴ്സും. എന്താ ഇതുപോലുള്ള ഒരു ഫിനിഷിങ് യൂണിറ്റിനെ അല്ലെ ഏത് ടീമും ആഗ്രഹിക്കുന്നത്.

അപ്പോള്‍ പന്ത് എന്ന വിക്കറ്കീപ്പറെ ഇന്ത്യക്ക് ആവിശ്യം ഇല്ല.ലിമിറ്റഡ് ഓവര്‍സില്‍ രാഹുലും ഗ്ലൗ അണിയും. ഇഷാന്‍ കിഷനും ഒരു വിക്കെറ്റ് കീപ്പര്‍ ആണ്. പിന്നെ എന്തിനാണ് പന്ത്. ഈ രീതിയില്‍ ആണേല്‍ വളരെ എക്‌സ്പീരിയന്‍സ് ആയിട്ടുള്ള ബാറ്റിംഗ് യൂണിറ്റ് ഇന്ത്യക്ക് ലഭിക്കും. പക്ഷെ ഈ വേള്‍ഡ്ക്കപ്പില്‍ പന്ത് ഇന്ത്യന്‍ ടീമിന് ഒരു ബാധ്യത ആണ്.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ