രാജസ്ഥാൻ മാറ്റി തഗസ്ഥാൻ ആക്കാം, ഇജ്ജാതി മറുപടി ; പുച്ഛിച്ചവനെ അതെ പേരിൽ കണ്ടം വഴിയോടിച്ച് ടീം; സംഭവം ഇങ്ങനെ

റയൽ മാഡ്രിഡ്- ബാഴ്‌സ ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന പോരാട്ടത്തെയാണ് എൽ ക്ലാസ്സിക്ക പോരാട്ടങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. അവസാന വിസിൽ വരെ സ്വന്തം ടീമിനായി പൊരുതാൻ ഉറച്ച് ജീവൻ വരെ നൽകുന്ന താരങ്ങളുടെ യുദ്ധത്തെ എൽ ക്ലാസ്സിക്കോ എന്ന വിശേഷണമുള്ള മത്സരത്തിൽ ഒരു ക്ലാസിക്കോ തോറ്റാൽ അതിന്റെ ഭാരമേറി അടുത്തതിൽ ജയിക്കുന്നത് വരെ ടീമുകൾക്ക് വിശ്രമം ഇല്ലെന്ന് ഒകെ പറയാറുണ്ട്.

എൽ ക്ലാസിക്കോ ഫുട്‍ബോളിൽ ആണെങ്കിലും ക്രിക്കറ്റ് ആരാധകർക്ക് ഇന്ത്യൻ പ്രീമിയർ ലീഗിലെ മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടമാണ് എൽ ക്ലാസിക്കോ. ഏറ്റവും കൂടുതൽ ആരാധകരുള്ള ഈ ടീമുകളുടെ മത്സരങ്ങൾ ആവേശം എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. മത്സരം തുടങ്ങുന്നതിന് മുമ്പുള്ള പോർവിളികളും അവസാനിച്ചതിന് ശേഷമുള്ള ട്രോളുകളുമൊക്കെ ഇതിന്റെ ഭാഗമാണ്.

ചെന്നൈ – ബാംഗ്ലൂർ പോരാട്ടം, മുംബൈ – ബാംഗ്ലൂർ പോരാട്ടം ഒകെ ഇതുപോലെ വാശി നിലനിൽക്കുന്നതാണ്. എന്നാൽ ഈ ടീമുകളുടെ അത്രയും അത്ര ആരാധക പിന്തുണ ഒന്നും ഇല്ലാത്ത പഞ്ചാബ്- രാജസ്ഥാൻ ടീമുകളുടെ പോരാട്ടവും ഇതുപോലെ അവസാന പന്ത് വരെ ആവേശം നൽകിയിട്ടുള്ള മത്സരങ്ങളാണ്.

അതിനാൽ തന്നെ ഇന്നലെ നടന്ന രാജസ്ഥാന്റെ മത്സരത്തിന് മുമ്പ് രാജസ്ഥാൻ ട്വിറ്ററിൽ ഇങ്ങനെ കുറിച്ചു – എൽ ക്ലാസിക്കോ ഇന്ന് രാത്രിയിൽ നടക്കും, ഇത് കണ്ടിട്ട് സഹിക്കാതെ ഒരു ക്രിക്കറ്റ് പ്രേമി അതിന്റെ താഴെ ഇങ്ങനെ കുറിച്ചു -ചെറിയ മീനുകളുടെ (ടീമുകളുടെ) എൽ ക്ലാസിക്കോ എന്ന് , നിർഭാഗ്യവശാൽ ഈ കമന്റ് ചെയ്ത ആളുടെ ഡി പി ബാംഗ്ലൂർ ആരാധകൻ എന്ന് സൂചിപ്പിക്കുന്ന തരത്തിൽ ആയിരുന്നു.

ഉടനെ എത്തി രാജസ്ഥാൻ മറുപടി- നല്ല ഡി. പി. ഇതുവരെ ഐ.പി.എൽ കിരീടം നേടാത്ത ബാംഗ്ലൂർ ആരാധകന് പ്രഥമ സീസണിൽ തന്നെ ജേതാക്കളായ രാജസ്ഥാനെ കളിയാക്കാൻ എന്ത് അവകാശമെന്ന തരത്തിൽ ആയിരുന്നു രാജസ്ഥാൻ മറുപടി. തങ്ങളെ ചൊറിയാൻ വന്ന ആളുകളെ കണ്ടം വഴിയോടിക്കുന തഗ് മറുപടികൾ നൽകുന്ന രാജസ്ഥാൻ ടീമിനെ ചൊറിയാൻ എങ്ങനെ തോന്നിയെന്നാണ് ആരാധകനോട് ചോദിക്കുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ