ടി-20 ലോകകപ്പ് ട്രോഫി ജയ് ഷായുടെ കൈയിൽ നിന്നും സ്വീകരിക്കില്ലെന്ന് പാക്കിസ്ഥാൻ?, ചിരിപ്പിക്കാതെ നിർത്തി പോകു എന്ന് ട്രോളുമായി ഇന്ത്യൻ ആരാധകർ; റിപ്പോർട്ടുകൾ പുറത്ത്

അടുത്ത മാസം 7 നു ആരംഭിക്കുന്ന ടി-20 ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ടീമുകൾ. ഇന്ത്യയും ശ്രീലങ്കയുമാണ് ഇത്തവണ ടി-20 ലോകകപ്പിൽ ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരം അമേരിക്കയുമായിട്ട് 7 നു തന്നെ ആരംഭിക്കും.

ഇപ്പോഴിതാ ടി-20 ലോകകപ്പിൽ പാക്കിസ്ഥാൻ ചാമ്പ്യന്മാരായാൽ ഐസിസി ചെയർമാൻ ജയ് ഷായുടെ പക്കൽ നിന്നും ട്രോഫി സ്വീകരിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ക്രിക്കറ്റ് വിറ്റിയപ്പ പുറത്ത് വിട്ട റിപ്പോർട്ടുകളാണിത്.

കഴിഞ്ഞ വർഷം നടന്ന ഏഷ്യ കപ്പ് ഫൈനലിൽ എസിസി പ്രസിഡന്റ് മൊഹ്സിന് നഖ്‌വിയിൽ നിന്നും ഇന്ത്യ ട്രോഫി സ്വീകരിച്ചിരുന്നില്ല. ഈ കാരണത്താലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും ഇത്തരമൊരു തീരുമാനം എടുത്തത് എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഔദ്യോഗീകമായ റിപ്പോർട്ടുകൾ ഉടൻ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”