ടി-20 ലോകകപ്പ് ട്രോഫി ജയ് ഷായുടെ കൈയിൽ നിന്നും സ്വീകരിക്കില്ലെന്ന് പാക്കിസ്ഥാൻ?, ചിരിപ്പിക്കാതെ നിർത്തി പോകു എന്ന് ട്രോളുമായി ഇന്ത്യൻ ആരാധകർ; റിപ്പോർട്ടുകൾ പുറത്ത്

അടുത്ത മാസം 7 നു ആരംഭിക്കുന്ന ടി-20 ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ടീമുകൾ. ഇന്ത്യയും ശ്രീലങ്കയുമാണ് ഇത്തവണ ടി-20 ലോകകപ്പിൽ ആതിഥേയത്വം വഹിക്കുന്നത്. ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ് ഘട്ട മത്സരം അമേരിക്കയുമായിട്ട് 7 നു തന്നെ ആരംഭിക്കും.

ഇപ്പോഴിതാ ടി-20 ലോകകപ്പിൽ പാക്കിസ്ഥാൻ ചാമ്പ്യന്മാരായാൽ ഐസിസി ചെയർമാൻ ജയ് ഷായുടെ പക്കൽ നിന്നും ട്രോഫി സ്വീകരിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ക്രിക്കറ്റ് വിറ്റിയപ്പ പുറത്ത് വിട്ട റിപ്പോർട്ടുകളാണിത്.

കഴിഞ്ഞ വർഷം നടന്ന ഏഷ്യ കപ്പ് ഫൈനലിൽ എസിസി പ്രസിഡന്റ് മൊഹ്സിന് നഖ്‌വിയിൽ നിന്നും ഇന്ത്യ ട്രോഫി സ്വീകരിച്ചിരുന്നില്ല. ഈ കാരണത്താലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡും ഇത്തരമൊരു തീരുമാനം എടുത്തത് എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഔദ്യോഗീകമായ റിപ്പോർട്ടുകൾ ഉടൻ പുറത്ത് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി