'ഞങ്ങളുടെ ചിന്താഗതി ടി20 ക്രിക്കറ്റിന് അടുത്ത് പോലുമില്ല'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ക്ലാസ്സെന്‍

ടി20 ലോകകപ്പില്‍ മറ്റൊരു കുട്ടി സ്‌കോര്‍ മത്സരത്തിനാണ് ഇന്നലെ നടന്ന ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മത്സരം സാക്ഷ്യം വഹിച്ചത്. ശക്തിയും കരുത്തും നിറഞ്ഞ ആക്രമണാത്മക ബാറ്റിംഗ് നിരയ്ക്ക് പേരുകേട്ട ഒരു ടീമിന്നെ രീതിയില്‍ പരിഗണിക്കുമ്പോള്‍, ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഇന്നിംഗ്‌സില്‍ നിശ്ചിത 20 ഓവറില്‍ 113 റണ്‍സ് മാത്രമേ നേടാനാകൂ എന്നത് അതിശയകരമാണ്. എന്നിരുന്നാലും, നസ്സാവു കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മന്ദഗതിയിലുള്ള പിച്ചും മന്ദഗതിയിലുള്ള ഔട്ട്ഫീല്‍ഡും പരിഗണിക്കുമ്പോള്‍ ഈ സ്‌കോറില്‍ അത്ഭുതമില്ല.

പ്രോട്ടീസ് നാല് റണ്‍സിന് വിജയിച്ച മത്സരത്തില്‍ ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍ 44 പന്തില്‍ 46 റണ്‍സെടുത്ത ഹെന്റിച്ച് ക്ലാസ്സെനായിരുന്നു. 23/4 എന്ന നിലയില്‍ തകര്‍ന്ന ടീമിനെ ഈ സ്‌കോറില്‍ എത്തിച്ചത് ക്ലാസെനായിരുന്നു. നെതര്‍ലാന്‍ഡ്സിനെതിരായ മത്സരത്തിലെ പ്ലെയര്‍ ഓഫ് ദ മാച്ചായ ഡേവിഡ് മില്ലറുമായി ചേര്‍ന്ന്, തന്റെ ടീമിനെ അപകടകരമായ അവസ്ഥയില്‍നിന്ന് പുറത്തു കൊണ്ടുവരാന്‍ ക്ലാസെന് സാധിച്ചു. മത്സര ശേഷം തങ്ങളുടെ ഗെയിം പ്ലാനിനെ കുറിച്ച് താരം വെളിപ്പെടുത്തി.

ഈ വിക്കറ്റില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് നെതര്‍ലന്‍ഡ്സിനെതിരായ മുമ്പത്തെ മത്സരത്തില്‍ ഡേവിഡ് ധമില്ലര്‍ ഞങ്ങളെ കാണിച്ചുതന്നതായി ഞാന്‍ കരുതുന്നു. ഒരു ഏകദിന മത്സരത്തില്‍ ഞങ്ങള്‍ മധ്യ ഓവറുകളില്‍ ബാറ്റ് ചെയ്യുന്നത് ഏതാണ്ട് സമാനമായ രീതിയിലാണ്.

അതിനാല്‍, ഇപ്പോള്‍ ഞങ്ങളുടെ ചിന്താഗതി ടി20 ക്രിക്കറ്റിനോട് അടുത്ത് പോലുമില്ല. ഒരു പന്തില്‍ ഒരു റണ്ണില്‍ ബാറ്റ് ചെയ്യാനുള്ള വഴി കണ്ടെത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്- ക്ലാസ്സെന്‍ പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ