ഇന്ത്യൻ കോച്ചാകാൻ അപേക്ഷകൾ സമർപ്പിച്ച് നരേന്ദ്ര മോദിയും അമിത് ഷായും, ബിസിസിഐക്ക് വമ്പൻ ഞെട്ടൽ

ഇന്ത്യൻ ഹെഡ് കോച്ച് സ്ഥാനത്തേക്ക് മൂവായിരത്തിലധികം അപേക്ഷകളാണ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് ലഭിച്ചത് എന്ന് റിപ്പോർട്ടുകൾ. എന്നിരുന്നാലും, ദി ഇന്ത്യൻ എക്സ്പ്രസ് പറയുന്നതനുസരിച്ച്, പലരും മുൻ ക്രിക്കറ്റ് താരങ്ങളും രാഷ്ട്രീയക്കരും ആണെന്ന് പറഞ്ഞ് വ്യാജ അപേക്ഷകളാണ് നൽകിയിരിക്കുന്നത്. നരേന്ദ്ര മോദി, അമിത് ഷാ, സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി തുടങ്ങിയ പേരുകളാണ് വ്യാജ അപേക്ഷകർ ജോലിക്ക് അപേക്ഷിച്ചത്.

വ്യാജ അപേക്ഷകർ ബിസിസിഐയെ മുമ്പും ശല്യം ചെയ്തിട്ടുണ്ട്. 2022ൽ ബിസിസിഐ പുതിയ പരിശീലകനെ തേടിയപ്പോൾ സെലിബ്രിറ്റികളുടെ പേരിൽ 5000 വ്യാജ അപേക്ഷകൾ ലഭിച്ചതായി പ്രസിദ്ധീകരണം കൂട്ടിച്ചേർത്തു. മുമ്പ്, ഉദ്യോഗാർത്ഥികൾ അവരുടെ അപേക്ഷകൾ ഇമെയിൽ വഴി അയയ്ക്കണം എന്നായിരുന്നു. എന്നാൽ, ഇത്തവണ ബിസിസിഐ ഗൂഗിൾ ഫോമുകൾ ഉപയോഗിച്ചു.

“കഴിഞ്ഞ വർഷവും ബിസിസിഐക്ക് അത്തരമൊരു പ്രതികരണം ലഭിച്ചു. അവിടെ വ്യാജന്മാർ ബുദ്ധിമുട്ടിച്ചിരുന്നു. ഒരു ഷീറ്റിൽ അപേക്ഷകരുടെ പേരുകൾ സൂക്ഷ്മമായി പരിശോധിക്കുന്നത് എളുപ്പമാണ് എന്നത് കൊണ്ടാണ് ബിസിസിഐക്ക് ഗൂഗിൾ ഫോമിൽ അപേക്ഷകൾ ക്ഷണിക്കേണ്ടി വന്നത്,” ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

രാഹുൽ ദ്രാവിഡിന് പകരക്കാരനാകാൻ ഒരാൾ കുറഞ്ഞത് 30 ടെസ്റ്റ് മത്സരങ്ങളോ 50 ഏകദിനങ്ങളോ കളിക്കണം അല്ലെങ്കിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ഒരു മുഴുവൻ അംഗ ടെസ്റ്റ് കളിക്കുന്ന രാഷ്ട്രത്തെ പരിശീലിപ്പിച്ചിരിക്കണം.

അപേക്ഷകൾ അഭ്യർത്ഥിക്കാൻ ബിസിസിഐ ഗൂഗിൾ ഫോമുകൾ ഉപയോഗിച്ചതിന് പിന്നാലെ ശക്തമായ സോഷ്യൽ മീഡിയ പ്രതികരണങ്ങൾ ഉണ്ടായി. ഇത്തരമൊരു ഉന്നത പോസ്റ്റിന് വേണ്ടിയുള്ള ജോലി അപേക്ഷകൾ ഗൂഗിൾ ഫോം വഴി തേടിയത് പലരെയും ചൊടിപ്പിച്ചു, മറ്റുള്ളവർ ട്രോളുകളിലൂടെയാണ് പ്രതികരണം അറിയിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക