IPL 2025: എന്തുവാ ഹിറ്റ്മാനേ നീ ഈ കാണിക്കുന്നേ,; ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി രോഹിത് ശർമ്മ

ഇപ്പോൾ നടക്കുന്ന ഐപിഎലിൽ തങ്ങളുടെ ആദ്യ വിജയം തേടി ഇറങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും. ഇപ്പോൾ നടക്കുന്ന മത്സരത്തിൽ ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യൻസിന് വിജയലക്ഷ്യം 197 റൺസാണ്. എന്നാൽ ബാറ്റിംഗിൽ വീണ്ടും ഫ്ലോപ്പായി മാറിയിരിക്കുകയാണ് രോഹിത് ശർമ്മ.

ആദ്യ ഓവറിൽ തന്നെ മുഹമ്മദ് സിറാജ് രോഹിത് ശർമ്മയെ ക്ലീൻ ബോൾഡ് ആക്കി. ഇതോടെ താരം വീണ്ടും നിരാശയാണ് ആരാധകർക്ക് സമ്മാനിച്ചിരിക്കുന്നത്. ആദ്യ ഓവറിൽ അടുപ്പിച്ച് രണ്ട് ഫോറുകൾ അടിച്ചെങ്കിലും നിലയുറപ്പിക്കാൻ താരത്തിന് സാധിച്ചില്ല. 4 പന്തിൽ രണ്ട് ഫോർ അടക്കം 8 റൺസാണ് രോഹിതിന്റെ സംഭാവന.

ഗുജറാത്തിന് വേണ്ടി സായി സുദർശൻ (61) അർദ്ധ സെഞ്ച്വറി നേടി. കൂടാതെ ശുഭമന് ഗിൽ (38), ജോസ് ബട്ലർ (39) എന്നിവർ മികച്ച പ്രകടനം നടത്തി. ബോളിങ്ങിൽ മുംബൈക്കായി ഹാർദിക്‌ പാണ്ട്യ 4 ഓവറിൽ 29 റൺസ് വഴങ്ങി 2 വിക്കറ്റുകൾ നേടി. ദീപക് ചഹാർ, ട്രെന്റ് ബോൾട്ട്, മുജീബ് റഹ്മാൻ, സത്യനാരായണ രാജു എന്നിവർ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി.

Latest Stories

IND vs ENG: "ഋഷ​​ഭ് പന്ത് ജുറേലുമായി തന്റെ മാച്ച് ഫീ പങ്കിടണം"; ആവശ്യവുമായി മുൻ വിക്കറ്റ് കീപ്പർ

IND vs ENG: "അവൻ കോഹ്‌ലിയുടെ ശൂന്യത പൂർണമായും നികത്തി"; ഇന്ത്യൻ താരത്തെ വാനോളം പ്രശംസിച്ച് വസീം ജാഫർ

'റവാഡക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം'; പിണറായി വിജയന്റെ 1995ലെ നിയമസഭാ പ്രസംഗം പുറത്ത്

IND vs ENG: “മുൻ ക്യാപ്റ്റനെപ്പോലെ വിരൽ ചൂണ്ടുന്നതും ഏറ്റുമുട്ടുന്നതും നിങ്ങൾക്ക് നല്ലതിനല്ല”: ഗില്ലിന്റെ ആക്രമണാത്മക സമീപനത്തെ പരിഹസിച്ച് ജോനാഥൻ ട്രോട്ട്

ആ സീൻ ഉള്ളതുകൊണ്ടാണ് 'അയാളും ഞാനും തമ്മിൽ' സംവിധാനം ചെയ്യാൻ തീരുമാനിച്ചത്: ലാൽ ജോസ്

IND vs ENG: 'ഫൈൻ കൊണ്ട് കാര്യമല്ല, അവരെല്ലാം വളരെ സമ്പന്നരാണ്'; ടെസ്റ്റിലെ സ്ലോ ഓവർ റേറ്റിനെതിരെ മൈക്കൽ വോൺ

IND vs ENG: ''ഇതിനെ പ്രൊഫഷണലിസം എന്നല്ല, വഞ്ചന എന്നാണ് ഞാൻ വിളിക്കുക''; ലോർഡ്‌സ് ടെസ്റ്റിലെ ഇംഗ്ലണ്ടിന്റെ 'തന്ത്രങ്ങളെ' വിമർശിച്ച് ഫറൂഖ് എഞ്ചിനീയർ

മലയാളത്തിൽ അഭിനയിക്കാത്തതിന് ഒരു കാരണമുണ്ട്, മോഹൻലാലിനൊപ്പം പ്രവർത്തിക്കാൻ ആഗ്രഹം : ശിൽപ ഷെട്ടി

IND vs ENG: 'പ്രതികരണ സമയം മെച്ചപ്പെടുത്താൻ എഫ്1 പരിശീലകരോടൊപ്പം പ്രവർത്തിച്ചു'; വെളിപ്പെടുത്തലുമായി ഇന്ത്യൻ താരം

IND vs ENG: 'ഞാനാണ് അതിന് കാരണം, അതിന് കുറച്ച് ഓവറുകൾക്ക് മുമ്പ്...'; പന്തിന്റെ പുറത്താകലിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുൽ