ഐപിഎല്‍ 2024: ലേലത്തിന് മുന്നേ മുംബൈയ്ക്ക് ഞെട്ടല്‍, സൂപ്പര്‍ താരം ടീം വിട്ടു

ഐപിഎല്‍ 2024 ലേലത്തിന് മുന്നോടിയായി, മുംബൈ ഇന്ത്യന്‍സ് (എംഐ) തങ്ങളുടെ ബോളിംഗ് പരിശീലകന്‍ ഷെയ്ന്‍ ബോണ്ട് ഒന്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷം ഫ്രാഞ്ചൈസി വിടുന്നതായി പ്രഖ്യാപിച്ചു. തന്റെ തലമുറയിലെ ഏറ്റവും മികച്ച ബോളര്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ബോണ്ട് ബോളിംഗ് പരിശീലകനായിരുന്ന കാലത്ത് മുംബൈ നാല് തവണ ഐപിഎല്‍ ജേതാക്കളായി.

കഴിഞ്ഞ ഒമ്പത് സീസണുകളില്‍ എംഐ വണ്‍ ഫാമിലിയുടെ ഭാഗമാകാന്‍ അവസരമൊരുക്കിയതിന് അംബാനി കുടുംബത്തിന് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കളിക്കളത്തിനകത്തും പുറത്തും ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉള്ള ഒരു അവിശ്വസനീയമായ അനുഭവമായിരുന്നു അത്.

കളിക്കാരും സ്റ്റാഫും ആയ നിരവധി മികച്ച ആളുകളുമായി പ്രവര്‍ത്തിക്കാനും ശക്തമായ ബന്ധം പുലര്‍ത്താനും എനിക്ക് ഭാഗ്യമുണ്ടായി. ഞാന്‍ അവരെയെല്ലാം മിസ് ചെയ്യുന്നു, ഭാവിയില്‍ അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു. അവസാനമായി എംഐ പള്‍ട്ടന്റെ പിന്തുണക്കും നന്ദി-
എംഐ ഉടമകള്‍ക്കും അവരുടെ ആരാധകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് ബോണ്ട് പറഞ്ഞു:

2015ലാണ് ബോണ്ട് ടീമിന്റെ ബോളിംഗ് പരിശീലകനായി ചുമതലയേറ്റത്. തുടര്‍ന്ന് 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ എംഐയുടെ കിരീട വിജയങ്ങളിലും പങ്കാളിയായി.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും