IND vs PAK: ഇന്ത്യന്‍ ഓപ്പണര്‍മാര്‍ മടങ്ങി, 'ഷോ' തുടങ്ങി പാകിസ്ഥാന്‍, നോട്ടമിട്ട് കോഹ്‌ലി

ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാക് പോരാട്ടം ദുബായില്‍ ആവേശകരമായി നടക്കുകയാണ്. പാകിസ്ഥാന്‍ മുന്നോട്ടുവെച്ച 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ ബാറ്റ് ചെയ്യുന്ന ഇന്ത്യ സുരക്ഷിത നിലയിലാണ്. എന്നിരുന്നാലും ഇന്ത്യന്‍ ഓപ്പണര്‍മാരെ മടക്കാന്‍ പാകിസ്ഥാന്‍ ബോളര്‍മാര്‍ക്കായി.

പവര്‍പ്ലേയില്‍ അടിച്ചു കളിച്ച ഇന്ത്യക്ക് നായകന്‍ രോഹിത് ശര്‍മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 3 ഫോറും 1 സിക്സും പറത്തി രോഹിത് പ്രതീക്ഷ നല്‍കിയെങ്കിലും 15 പന്തില്‍ 20 റണ്‍സെടുത്ത് മടങ്ങി. ഷഹീന്‍ അഫ്രീദിയുടെ ബുള്ളറ്റ് യോര്‍ക്കറില്‍ രോഹിത്തിന്റെ കുറ്റിയിളകുകയായിരുന്നു.

പിന്നീട് ക്രീസില്‍ ഒത്തു ചേര്‍ന്ന കോഹ്‌ലി-ഗില്‍ സഖ്യം ഇന്ത്യന്‍ സ്‌കോര്‍ നൂറിലെത്തിച്ചു. പിന്നാലെ 52 ബോളില്‍ 46 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്‍ ക്ലീന്‍ ബൗള്‍ഡായി. അബ്‌റാര്‍ അഹമ്മദിനായിരുന്നു വിക്കറ്റ്. ഗില്‍ പുറത്തായതിന് പിന്നാലെ താരം നടത്തിയ ആഘോഷ പ്രകടനം ഇന്ത്യന്‍ ആരാധകരെ രോഷാകുലരാക്കിയിട്ടുണ്ട്. ഇത് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചര്‍ച്ചയായിട്ടുമുണ്ട്.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം