IND VS ENG: ''കളിക്കാർ റോബോട്ടുകളല്ല, അദ്ദേഹത്തെ ശിക്ഷിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു''; ഐസിസിയെ വിമർശിച്ച് നാസർ ഹുസൈൻ

ലോർഡ്‌സിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റിനിടെ ഇരു ടീമുകളിലെയും കളിക്കാർ ചൂടേറിയ വാദപ്രതിവാദത്തിൽ ഏർപ്പെട്ടു. മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഓപ്പണർമാർ സമയം പാഴാക്കുകയായിരുന്നു, ഇത് ഇന്ത്യൻ ടീമിനെ അസ്വസ്ഥരാക്കി. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സാക്ക് ക്രാളിയും പരസ്പരം വാക്കുകൾ കൊണ്ട് കോർത്തു. അടുത്ത ദിവസം ഇന്ത്യ ബാറ്റ് ചെയ്തപ്പോൾ ബെൻ സ്റ്റോക്സും ദേഷ്യത്തോടെ പ്രതികരിച്ചു.

രണ്ടാം ഇന്നിം​ഗ്സിൽ മുഹമ്മദ് സിറാജ് ബെൻ ഡക്കറ്റിന് തീക്ഷ്ണമായ യാത്രയയപ്പ് നൽകി. ഇതിൽ ഐസിസി അദ്ദേഹത്തെ ശിക്ഷിച്ചു. ആ യാത്രയയപ്പ് പെനാൽറ്റി അർഹിക്കുന്നില്ലെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ പറഞ്ഞു.

“ടെസ്റ്റിലെ ശ്രദ്ധേയമായ നിമിഷങ്ങളിലൊന്ന് ഇന്ത്യ ക്രോളിയെ എങ്ങനെ ലക്ഷ്യമിട്ടുവെന്നതായിരുന്നു. ഇംഗ്ലണ്ട് ഓപ്പണർമാർ അവരുടെ തുടക്കം 90 സെക്കൻഡ് വൈകിപ്പിച്ചു! അവർ വളരെ സമർത്ഥരായിരുന്നു, പതുക്കെ പടികൾ ഇറങ്ങി. ഇന്ത്യ അവരെ ശരിയായി കൈകാര്യം ചെയ്തു, അത് എല്ലാവരേയും ആവേശഭരിതരാക്കി “, നാസർ ഹുസൈൻ പറഞ്ഞു.

സിറാജ് ടീമില്‍ വേണമെന്നു നിങ്ങളും ആഗ്രഹിക്കും. അദ്ദേഹം ശിക്ഷിക്കപ്പെടേണ്ടിയിരുന്നുവെന്നു എനിക്കു തോന്നുന്നില്ല. സിറാജ് ലൈനിന് വളരെ ക്ലോസായിട്ടാണ് പോയത്, ഡക്കെറ്റിന്റെ മുഖത്തിന് അരികിലേക്കും വന്നു. പക്ഷെ ഡക്കെറ്റിനോടു അതിക്രമിച്ചു കടന്നിട്ടില്ല.

പിച്ചിനു പുറത്തേക്കു കടക്കുന്നതിനായി ഡക്കെറ്റാണ് സിറാജിന്റെ ദിശയിലേക്കു പോയത്. തോള്‍ കൊണ്ട് മനപ്പൂര്‍വ്വമുള്ള ഒരു ഏറ്റുമുട്ടലായിരുന്നില്ല അത്. വികാരങ്ങളുടെ ഒരു ഗെയിമാണ് ഇതെന്നു ഞാന്‍ കരുതുന്നു. നിങ്ങള്‍ക്കു ആവശ്യം 22 റോബോട്ടുകളെയല്ല. തനിക്കു ടെന്‍ഷന്‍ ഇഷ്ടമാണെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി