IND VS ENG: ''കളിക്കാർ റോബോട്ടുകളല്ല, അദ്ദേഹത്തെ ശിക്ഷിക്കേണ്ട ഒരു കാര്യവുമില്ലായിരുന്നു''; ഐസിസിയെ വിമർശിച്ച് നാസർ ഹുസൈൻ

ലോർഡ്‌സിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റിനിടെ ഇരു ടീമുകളിലെയും കളിക്കാർ ചൂടേറിയ വാദപ്രതിവാദത്തിൽ ഏർപ്പെട്ടു. മൂന്നാം ദിവസം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് ഓപ്പണർമാർ സമയം പാഴാക്കുകയായിരുന്നു, ഇത് ഇന്ത്യൻ ടീമിനെ അസ്വസ്ഥരാക്കി. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സാക്ക് ക്രാളിയും പരസ്പരം വാക്കുകൾ കൊണ്ട് കോർത്തു. അടുത്ത ദിവസം ഇന്ത്യ ബാറ്റ് ചെയ്തപ്പോൾ ബെൻ സ്റ്റോക്സും ദേഷ്യത്തോടെ പ്രതികരിച്ചു.

രണ്ടാം ഇന്നിം​ഗ്സിൽ മുഹമ്മദ് സിറാജ് ബെൻ ഡക്കറ്റിന് തീക്ഷ്ണമായ യാത്രയയപ്പ് നൽകി. ഇതിൽ ഐസിസി അദ്ദേഹത്തെ ശിക്ഷിച്ചു. ആ യാത്രയയപ്പ് പെനാൽറ്റി അർഹിക്കുന്നില്ലെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ നാസർ ഹുസൈൻ പറഞ്ഞു.

“ടെസ്റ്റിലെ ശ്രദ്ധേയമായ നിമിഷങ്ങളിലൊന്ന് ഇന്ത്യ ക്രോളിയെ എങ്ങനെ ലക്ഷ്യമിട്ടുവെന്നതായിരുന്നു. ഇംഗ്ലണ്ട് ഓപ്പണർമാർ അവരുടെ തുടക്കം 90 സെക്കൻഡ് വൈകിപ്പിച്ചു! അവർ വളരെ സമർത്ഥരായിരുന്നു, പതുക്കെ പടികൾ ഇറങ്ങി. ഇന്ത്യ അവരെ ശരിയായി കൈകാര്യം ചെയ്തു, അത് എല്ലാവരേയും ആവേശഭരിതരാക്കി “, നാസർ ഹുസൈൻ പറഞ്ഞു.

സിറാജ് ടീമില്‍ വേണമെന്നു നിങ്ങളും ആഗ്രഹിക്കും. അദ്ദേഹം ശിക്ഷിക്കപ്പെടേണ്ടിയിരുന്നുവെന്നു എനിക്കു തോന്നുന്നില്ല. സിറാജ് ലൈനിന് വളരെ ക്ലോസായിട്ടാണ് പോയത്, ഡക്കെറ്റിന്റെ മുഖത്തിന് അരികിലേക്കും വന്നു. പക്ഷെ ഡക്കെറ്റിനോടു അതിക്രമിച്ചു കടന്നിട്ടില്ല.

പിച്ചിനു പുറത്തേക്കു കടക്കുന്നതിനായി ഡക്കെറ്റാണ് സിറാജിന്റെ ദിശയിലേക്കു പോയത്. തോള്‍ കൊണ്ട് മനപ്പൂര്‍വ്വമുള്ള ഒരു ഏറ്റുമുട്ടലായിരുന്നില്ല അത്. വികാരങ്ങളുടെ ഒരു ഗെയിമാണ് ഇതെന്നു ഞാന്‍ കരുതുന്നു. നിങ്ങള്‍ക്കു ആവശ്യം 22 റോബോട്ടുകളെയല്ല. തനിക്കു ടെന്‍ഷന്‍ ഇഷ്ടമാണെന്നും ഹുസൈന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്