"അവന്മാർ എന്നോട് കാണിച്ച പരിപാടി ഞാൻ ഒരിക്കലും മറക്കില്ല"; കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ തുറന്നടിച്ച് ശ്രേയസ് അയ്യർ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മൂന്നാമത്തെ ഐപിഎൽ ട്രോഫി നേടി കൊടുത്ത ക്യാപ്റ്റനാണ് ഇന്ത്യൻ താരമായ ശ്രേയസ് അയ്യർ. എന്നാൽ ഇപ്പോൾ കഴിഞ്ഞ ഐപിഎൽ മെഗാ താരലേലത്തിൽ നൈറ്റ് റൈഡേഴ്‌സ് മാനേജ്‌മന്റ് അവരുടെ ക്യാപ്റ്റൻ ആയ ശ്രേയസിനെ നിലനിർത്തിയിരുന്നില്ല. ഇത് താരത്തിന് ഷോക്ക് ആയിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് തന്നോട് ചെയ്യ്ത പ്രവർത്തി എന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം ഇപ്പോൾ.

ശ്രേയസ് അയ്യർ പറയുന്നത് ഇങ്ങനെ:

” ഐപിഎൽ 2024 തന്നെ സംബന്ധിച്ചടത്തോളം മികച്ച ഒരു വർഷമായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ഐപിഎൽ ചാംപ്യൻഷിപ്പ് സ്വന്തമാക്കാൻ കഴിഞ്ഞു. കൊൽക്കത്തയുടെ ആരാധക പിന്തുണയും വലുതാണ്. കൊൽക്കത്തയിലെ ഒരോ നിമിഷവും താൻ ആസ്വദിച്ചിരുന്നു. ഐപിഎൽ 2024ന് ശേഷം ടീം മാനേജ്മെന്റ് തന്നോട് സംസാരിച്ചിരുന്നു”

ശ്രേയസ് അയ്യർ തുടർന്നു

“എന്നാൽ കുറച്ച് മാസങ്ങൾക്ക് ശേഷം തന്നെ നിലനിർത്തുന്നതിൽ ടീം മാനേജ്മെന്റിന്റെ ഭാ​ഗത്ത് നിന്ന് കാര്യമായ ശ്രമങ്ങൾ ഉണ്ടായില്ല. എന്താണ് സംഭവിക്കുന്നതെന്നറിയാതെ അത്ഭുതപ്പെട്ടു. ആശയവിനിമയത്തിലെ പോരായ്മകളെ തുടർന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിടാൻ തീരുമാനിക്കുകയായിരുന്നു” ശ്രേയസ് അയ്യർ പറഞ്ഞു.

Latest Stories

റാപ്പർ വേടനെതിരായ വിദ്വേഷ പരാമർശം; കേസരി മുഖ്യ പത്രാധിപർ എൻആർ മധുവിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

പ്രകൃതിക്ക് ജാതിയുണ്ടോ? സൂര്യനും മഴയ്ക്കുമെല്ലാം മതമുണ്ടോ? മയക്കുമരുന്ന് പോലെ തന്നെ ജാതിയും മതവും ഉപേക്ഷിക്കണമെന്ന് കുട്ടികളോട് വിജയ്

നദികളിൽ ജലനിരപ്പ് ഉയരുന്നു; 6 നദികളിൽ ഓറഞ്ച് അലർട്ട്, 11 നദികളിൽ യെല്ലോ അലർട്ട്

ഗര്‍ഭിണിയായ ഞാന്‍ ആശുപത്രിയില്‍ ആയപ്പോഴും ഇവര്‍ തട്ടിപ്പ് നടത്തി..; മുന്‍ജീവനക്കാര്‍ക്കെതിരെ ദിയ കൃഷ്ണ

9 വയസുകാരിയെ മദ്രസയില്‍ വച്ച് പീഡിപ്പിച്ച കേസ്; ബ്ലോക്ക് പഞ്ചായത്ത് മെമ്പറായ മദ്രസ അധ്യാപകന് 37 വര്‍ഷം കഠിനതടവ്

INDIAN CRICKET: ഗംഭീര്‍ ആരെയും ടീമിലെടുക്കുന്നില്ല, എല്ലാവരെയും ഒഴിവാക്കുന്ന തിരക്കിലാണ് അദ്ദേഹം, വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

'സ്ഥാനാര്‍ത്ഥി ശക്തനാണോയെന്ന് തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അറിയാം, അതുവരെ എല്ലാവരും സമന്‍മാർ'; പി വി അന്‍വര്‍

വധഭീഷണിയുണ്ട്, സ്ത്രീകള്‍ വ്യാജ പരാതികള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നു..; പരാതിയുമായി ഉണ്ണി മുകുന്ദന്‍

നിലമ്പൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ അറിയുന്ന നേതാവാണ് സ്വരാജ്; സിപിഎമ്മിന്റെ മത്സരം യുഡിഎഫുമായി മാത്രമാണ്, അന്‍വറിനെ സിപിഎം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍

സർക്കാരിന് തിരിച്ചടി; സിസാ തോമസിന് രണ്ടാഴ്ചയ്ക്കകം എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി