'ഞാൻ വിക്കറ്റ് നേടിയിട്ടും ധോണി എന്നോട് അന്ന് കാണിച്ചത് മോശമായ പ്രവർത്തി'; തുറന്ന് പറഞ്ഞ് മോഹിത് ശർമ്മ

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് എം എസ് ധോണി. ആരാധകർക്കിടയിൽ ക്യാപ്റ്റൻ കൂൾ എന്നാണ് അദ്ദേഹം അറിയപ്പെടുന്നതും. എത്ര സമ്മർദ്ദത്തിലാണെങ്കിലും അദ്ദേഹം കൂളായി കാണപ്പെടുന്നു. എന്നാൽ മൈതാനത്ത് ചിലപ്പോഴൊക്കെ എം എസ് ഡിക്ക് ശാന്തത നഷ്ടപ്പെടാറുണ്ട്. അങ്ങനെയൊരു അനുഭവം പങ്കുവചച്ചിരിക്കുകയാണിപ്പോൾ മുൻ ചെന്നൈ താരമായ മോഹിത് ശർമ. ”

മോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ:

“ചാമ്പ്യൻസ് ലീഗിൽ കൊൽക്കത്തക്കെതിരെ നടന്ന മത്സരത്തിലാണ് സംഭവം. കൊല്‍ക്കത്ത ഇന്നിങ്സിനിടയില്‍ മഹി ഭായ് ഈശ്വർ പാണ്ഡേയെ പന്തെറിയാനായി വിളിച്ചു. ആ സമയത്ത് ഞാൻ കരുതിയത് എന്നെയാണ് അദ്ദേഹം വിളിച്ചത് എന്നാണ്”

മോഹിത് ശർമ്മ തുടർന്നു:

“പന്ത് കയ്യിലെടുത്ത് ഞാൻ ബോളിങ് എന്റിലേക്ക് നടന്നെത്തി. നിന്നെയല്ല ഈശ്വറിനേയാണ് വിളിച്ചതെന്ന് മഹി ഭായ് വിളിച്ച് പറയുന്നുണ്ടായിരുന്നു. എന്നാല്‍ അമ്പയർ എന്നോട് പന്തെറിയാനാവശ്യപ്പെട്ടു. എനിക്ക് മുന്നിൽ അപ്പോൾ മറ്റ് വഴികളൊന്നും ഉണ്ടായിരുന്നില്ല. റണ്ണപ്പ് തുടങ്ങിയതും മഹി ഭായ് എന്നോട് ദേഷ്യത്തിൽ എന്തൊക്കെയോ വിളിച്ച് പറഞ്ഞു. ആ ഓവറിൽ യൂസുഫ് പത്താന്റെ വിക്കറ്റ് ഞാനെടുത്തു. എന്നാൽ ആഘോഷത്തിനിടയിലും അദ്ദേഹം എന്നെ അധിക്ഷേപിച്ച് കൊണ്ടിരുന്നു’ മോഹിത് ശർമ്മ പറഞ്ഞു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍