CRICKET RECORDS: ഇന്നലെ ഇന്ത്യൻ ടീമിൽ ഇന്ന് പാകിസ്ഥാൻ ടീമിൽ, അപൂർവ റെക്കോഡ് സ്വന്തമാക്കി സൂപ്പർ താരങ്ങൾ; സംഭവിച്ചത് ഇങ്ങനെ

അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയെയും പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെയും പ്രതിനിധീകരിച്ച് മൂന്ന് കളിക്കാർ ഉണ്ടായിരുന്നു. 1947-ലെ വിഭജനത്തെ തുടർന്നാണ് ഈ അസാധാരണ ‘പ്രതിഭാസം’ സംഭവിച്ചത്. ഗുൽ മുഹമ്മദ്, അമീർ ഇലാഹി, അബ്ദുൾ ഹഫീസ് കർദാർ എന്നിവർ സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യക്കായി കളിച്ചു. സ്വാതന്ത്ര്യാനന്തരം പാകിസ്ഥാൻ ഒരു സ്വാതന്ത്ര്യ രാഷ്ട്രമായി മാറി, അവർ പാകിസ്ഥാൻ ടീമിൽ നിന്ന് കളിച്ചു.

ഗുൽ മുഹമ്മദും അബ്ദുൾ കർദാറും 1946-ൽ ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഗുൽ 1955-ൽ പാകിസ്ഥാൻ പൗരത്വം  സ്വീകരിച്ചു  . കർദാർ 1952-ൽ പാകിസ്ഥാന്റെ ക്യാപ്റ്റനായി, അന്നത്തെ എല്ലാ ടെസ്റ്റ് കളിച്ച രാജ്യങ്ങൾക്കെതിരെയും ടീമിനെ നയിച്ചു. അമീർ ഇലാഹി ഇന്ത്യക്ക് വേണ്ടി ഒരു ടെസ്റ്റും പാകിസ്ഥാന് വേണ്ടി അഞ്ച് ടെസ്റ്റുകളും കളിച്ചു.

ഇതൊരു അപൂർവ ഭാഗ്യമാണല്ലേ, ശത്രു രാജ്യങ്ങൾ രണ്ടിലും കളിക്കാൻ ഭാഗ്യം ലഭിക്കുക എന്നുള്ളത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ