ASIA CUP 2025: 'നിങ്ങളുടെ ബെസ്റ്റ് ബാറ്റ്സ്മാൻ ആ ബോളർ അല്ലെ'; പാകിസ്താനെ നാണംകെടുത്തി സുനിൽ ഗവാസ്കർ

ഇപ്പോൾ നടക്കുന്ന ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ ഏറ്റുമുട്ടുകയാണ്. നീണ്ട 41 വർഷത്തിന് ശേഷമാണു ഏഷ്യ കപ്പിൽ കരുത്തരായ ഇരു ടീമുകളും ഫൈനലിൽ മത്സരിക്കുന്നത്. ഇതിനു മുൻപ് രണ്ട് തവണയാണ് ഇന്ത്യയും പാകിസ്താനും ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഏറ്റുമുട്ടിയിരിക്കുന്നത്. അതിൽ രണ്ടെണ്ണത്തിലും വിജയിക്കാൻ ഇന്ത്യക്ക് സാധിച്ചു.

നിലവിൽ പാകിസ്ഥാൻ ടീമിന് മികച്ച ബാറ്റിംഗ് യൂണിറ്റ് ഇല്ല. ലിമിറ്റഡ് ഓവർ ടൂർണമെന്റിൽ ഇത് വരെയായി വെടിക്കെട്ട് പ്രകടനം നടത്താൻ പാക് താരങ്ങൾക്ക് സാധിച്ചിട്ടില്ല. അവരുടെ ബാറ്റിംഗിനെ വിമർശിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസ സുനിൽ ഗവാസ്കർ.

സുനിൽ ഗവാസ്കർ പറയുന്നത് ഇങ്ങനെ:

” ഇന്ത്യയ്ക്ക് എതിരായ രണ്ട് മത്സരങ്ങളിലും മറ്റുള്ള ഗ്രൂപ്പ് ഘട്ടത്തിലെ മാച്ചുകളിലും ഒന്നും പാക് ടീമിന്റെ ബാറ്റിംഗ് നിര വേണ്ട രീതിയിൽ മികവ് പുലർത്തിയിരുന്നില്ല. എന്നാൽ പേസർ ഷഹീൻ അഫ്രീദി വാലറ്റത്ത് നിന്ന് ഭേദപ്പെട്ട പ്രകടനം ബാറ്റിങിൽ നടത്തിയിരുന്നു. ഏഷ്യാ കപ്പിനുള്ള പാക്കിസ്ഥാൻ ടീമിലെ ഏറ്റവും മികച്ച ബാറ്റർ ഷഹീൻ അഫ്രീദിയാണ്” സുനിൽ ഗവാസ്കർ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി