'ഞാന്‍ ഇന്ത്യയുടെ ആന്ദ്രെ റസ്സലാകാന്‍ ആഗ്രഹിക്കുന്നു'; പ്രതീക്ഷ പങ്കുവെച്ച് കെകെആര്‍ താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ഉള്‍പ്പെടെയുള്ള ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെ മികച്ച പ്രകടനത്തിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍) ഓള്‍റൗണ്ടര്‍ രമണ്‍ദീപ് സിംഗിന് പ്രതിഫലം ലഭിച്ചു. ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള താരത്തിന് കന്നി കോള്‍ ലഭിച്ചു.

ശ്രേയസ് അയ്യര്‍ നയിക്കുന്ന കെകെആര്‍ ടീമിനായി ചില സുപ്രധാന പ്രകടനങ്ങള്‍ നടത്തുകയും ടീം കിരീടം നേടിയ കാമ്പെയ്നില്‍ ഗണ്യമായ സംഭാവന നല്‍കുകയും ചെയ്തതിനാല്‍ നൈറ്റ്സിനൊപ്പം രമണ്‍ദീപ് മികച്ച ഐപിഎല്‍ 2024 സീസണ്‍ നേടി.

വര്‍ഷങ്ങളായി കെകെആറിന്റെ അവിഭാജ്യ ഘടകമായ ആന്ദ്രെ റസ്സലിനെ തന്റെ റോള്‍ മോഡലായി താരം ഉയര്‍ത്തിക്കാട്ടി. ദേശീയ ടീമില്‍ റസ്സലിന് സമാനമായ പ്രകടനം കാഴ്ചവെക്കാന്‍ തനിക്ക് കഴിയുമെന്ന പ്രതീക്ഷ താരം പങ്കുവെച്ചു.

‘ഒരു ഓള്‍റൗണ്ടര്‍ എന്ന നിലയില്‍ എന്റെ റോള്‍ മോഡല്‍ ആന്ദ്രെ റസ്സലാണ്. അവനെപ്പോലെ തന്നെ സ്വാധീനം ചെലുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ക്രീസിലേക്ക് പോകുമ്പോള്‍, കളി കൈവിട്ടുപോകുമെന്ന ഭയം എതിരാളികളില്‍ ഉണ്ടാകണം. അത്തരത്തിലുള്ളൊരു സ്വാധീനം ഇന്ത്യയ്ക്കായി സൃഷ്ടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു- രമണ്‍ദീപ് സിംഗ് പറഞ്ഞു.

Latest Stories

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്