പള്ളികളിലെ പ്രാര്‍ത്ഥനാസമയത്ത് ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ ആയിരം റിയാല്‍ പിഴ; സൗദി അറേബ്യ

പള്ളികളില്‍ ബാങ്ക് വിളിക്കുമ്പോള്‍ പുറത്ത് ഉച്ചത്തില്‍ പാട്ടു വെയ്ക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് സൗദി അറേബ്യ. പള്ളികളിലെ പ്രാര്‍ത്ഥനാസമയത്ത് പുറത്ത് എവിടെയെങ്കിലും ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ 1,000 റിയാല്‍ പിഴ ഈടാക്കുമെന്ന് ഓകാസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ഒരുവട്ടം പിഴ ചുമത്തിയതിന് ശേഷം വീണ്ടും കുറ്റം ആവര്‍ത്തിക്കുകയാണ് എങ്കില്‍ അപ്പോള്‍ പിഴ 2,000 റിയാലായി വര്‍ധിക്കുമെന്നും അധികൃതര്‍ പറയുന്നു. വീടുകളില്‍ ഉച്ചത്തില്‍ പാട്ട് വെക്കുന്നവര്‍ക്കും കാറിനുള്ളില്‍ ഉച്ചത്തില്‍ പാട്ടുവെയ്ക്കുന്നവര്‍ക്കും പിഴ നല്‍കേണ്ടി വരും. താമസ സ്ഥലങ്ങളില്‍ ഉറക്കെ പാട്ടു വെക്കുന്നതില്‍ അയല്‍വാസികള്‍ പരാതി നല്‍കിയാല്‍ 500 റിയാലാണ് പിഴയായി ഈടാക്കുക.

പള്ളികളിലും സര്‍ക്കാര്‍ ഓഫീസുകളിലും ഷോര്‍ട്‌സ് ധരിച്ചെത്തിയാല്‍ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. 250 റിയാല്‍ മുതല്‍ 500 റിയാല്‍ വരെയാണ് പിഴ ചുമത്തുക

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ