142 വര്‍ഷം പഴക്കമുള്ള വൈദ്യുതനിലയം പൂട്ടി; കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതി ഉത്‌പാദനം അവസാനിപ്പിച്ച് ബ്രിട്ടണ്‍; പുതുചരിത്രം

കല്‍ക്കരിയില്‍ നിന്നുള്ള വൈദ്യുതോത്പാദനം പൂര്‍ണമായി നിര്‍ത്തി ബ്രിട്ടന്‍. സെന്‍ട്രല്‍ ഇംഗ്ലണ്ടിലെ റാറ്റ്ക്ലിഫ് ഓണ്‍ സോര്‍ സ്റ്റേഷന്‍ അടച്ചുപൂട്ടിയതോടെയാണ് കല്‍ക്കരിയില്‍ പ്ലാന്റുകള്‍ പൂര്‍ണമായി രാജ്യത്തുനിന്നും വിട പറഞ്ഞത്. 142 വര്‍ഷം പഴക്കമുള്ള കല്‍ക്കരി വൈദ്യുതനിലയമായിരുന്നു ഇത്. കല്‍ക്കരിയിലുള്ള ബ്രിട്ടനിലെ അവസാന നിലയമാണിത്.

2030 ആകുന്നതോടെ പൂര്‍ണതോതില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജസ്രോതസുകളിലേക്കു മാറാനുളള ശ്രമങ്ങളുടെ ഭാഗമാണ് ഈ നിര്‍ണായക നീക്കം. കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി നിര്‍മാണം നേരത്തെതന്നെ സ്വീഡനും ബെല്‍ജിയവും നിര്‍ത്തിയിരുന്നു. ഒരു യുഗമാണ് അവസാനിച്ചതെന്നും 140 വര്‍ഷം രാജ്യത്തെ പ്രകാശിപ്പിച്ച കല്‍ക്കരി തൊഴിലാളികള്‍ക്ക് എന്നെന്നും അഭിമാനിക്കാമെന്നും ഊര്‍ജമന്ത്രി മൈക്കിള്‍ ഷാങ്ക്‌സ് രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞു.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍