ഉന്നാവൊ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് എതിരെയുള്ള കേസുകളിൽ ഇടപെടുകയില്ലെന്ന് സുപ്രീം കോടതി

ഉന്നാവൊ പെൺകുട്ടിക്കും കുടുംബാംഗങ്ങൾക്കും എതിരെ രജിസ്റ്റർ ചെയ്ത 20 കേസുകളിന്മേൽ റിപ്പോർട്ട് ആവശ്യപ്പെട്ടു കൊണ്ട് ഉത്തർപ്രദേശ് സർക്കാരിന് നിർദേശം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു.

സംസ്ഥാനത്ത് ഉന്നാവൊ പെൺകുട്ടിക്കും കുടുംബാംഗങ്ങൾക്കും എതിരെ ചുമത്തിയിരിക്കുന്ന മറ്റ് കേസുകളുടെ പരിധി വർദ്ധിപ്പിക്കാനും അതിൽ ഇടപെടാനും ആഗ്രഹിക്കുന്നില്ലെന്നും ജസ്റ്റിസുമാരായ ദീപക് ഗുപ്ത, ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

ഡൽഹിയിലേക്ക് മാറ്റിയ നാല് കേസുകളുടെ നടപടികൾ ദൈനംദിന അടിസ്ഥാനത്തിൽ ന്യൂഡൽഹിയിലെ ഒരു പ്രത്യേക കോടതിയുടെ മുമ്പാകെ നടക്കുകയാണെന്ന് കേസിൽ ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

ഓഗസ്റ്റ് 19-ന് ഉന്നാവൊ കേസ് വീണ്ടും പരിഗണിക്കുമെന്ന് ബെഞ്ച് അറിയിച്ചു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം