രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തേണ്ട വിഗ്രഹം തിരഞ്ഞെടുത്തു; വികസന കുതിപ്പില്‍ അയോദ്ധ്യ പുതിയ ഊര്‍ജ്ജമാകുമെന്ന് മോദി

അയോദ്ധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തേണ്ട വിഗ്രഹം വോട്ടെടുപ്പിലൂടെ തിരഞ്ഞെടുത്ത് ക്ഷേത്ര ട്രസ്റ്റ്. മൂന്ന് ശില്പങ്ങളാണ് പ്രതിഷ്ഠയ്ക്കായി തയ്യാറാക്കിയിരുന്നത്. പ്രധാനമൂര്‍ത്തി രാംലല്ല അഥവാ ശ്രീരാമന്റെ ബാലക രൂപം ഉള്‍പ്പെടെ കൃഷ്ണ ശിലയിലും മാര്‍ബിളിലും തയ്യാറാക്കിയ മൂന്ന് ശില്പങ്ങളിലൊന്നാണ് തിരഞ്ഞെടുത്തത്.

തിരഞ്ഞെടുത്ത ശില്പം പ്രതിഷ്ഠ നടക്കുന്ന ജനുവരി 22 വരെ രഹസ്യമാക്കി വയ്ക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം. ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ലോകം ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയുടെ വികസന കുതിപ്പില്‍ അയോധ്യ പുതിയ ഊര്‍ജ്ജമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

വികസനവും പൈതൃകവും ചേര്‍ന്ന ശക്തിയാണ് രാജ്യത്തെ നയിക്കുന്നത്. ഉദ്ഘാടന ദിവസമായ ജനുവരി 22ന് അയോധ്യ സന്ദര്‍ശിക്കരുത്. എല്ലാ ഇന്ത്യക്കാരും ജനുവരി 22ന് വീട്ടില്‍ ദീപം തെളിയിക്കണമെന്നും 23 മുതല്‍ എപ്പോള്‍ വേണമെങ്കിലും അയോധ്യയിലേക്ക് വരാമെന്നും വിവിധ ഉദ്ഘാടനങ്ങള്‍ നിര്‍വഹിച്ച പൊതുയോഗത്തില്‍ മോദി പറഞ്ഞു.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി