ഒരു സ്ത്രീയെ "അവിഹിത ഭാര്യ" എന്ന് വിളിക്കുന്നത് സ്ത്രീവിരുദ്ധതയാണെന്ന് സുപ്രീം കോടതി നിരീക്ഷണം

ഒരു സ്ത്രീയെ “അവിഹിത ഭാര്യ” എന്നും “വിശ്വസ്തയായ കാമുകി” എന്നും വിശേഷിപ്പിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ ബുധനാഴ്ച സുപ്രീം കോടതി വിമർശനം ഉന്നയിച്ചു. ഇത് അവളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സ്ത്രീവിരുദ്ധമാണെന്നും കോടതി പറഞ്ഞു.

അത്തരം വാക്കുകളുടെ ഉപയോഗം ഭരണഘടനയുടെ ധാർമ്മികതയ്ക്കും ആദർശങ്ങൾക്കും എതിരാണെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, അഹ്സാനുദ്ദീൻ അമാനുല്ല, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ ഒരു ഫുൾ ബെഞ്ച് (മൂന്ന് ജഡ്ജിമാർ) ബോംബെ ഹൈക്കോടതി ഉപയോഗിച്ച “ആക്ഷേപകരമായ ഭാഷ”യെ വിമർശിച്ചു.

“നിർഭാഗ്യവശാൽ, ബോംബെ ഹൈക്കോടതി ‘അവിഹിത ഭാര്യ’ എന്ന വാക്കുകൾ ഉപയോഗിക്കുന്ന പരിധി വരെ പോയി. അസാധുവായി പ്രഖ്യാപിക്കപ്പെട്ട വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്ന സ്ത്രീയെ “അവിഹിത ഭാര്യ” എന്ന് വിളിക്കുന്നത് “വളരെ അനുചിതവും” അവരുടെ അന്തസ്സിനെ ബാധിക്കുന്നതുമാണെന്ന് സുപ്രീം കോടതി പറഞ്ഞു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും