ഡിജിറ്റൽ 'പിച്ചി'ലിറങ്ങി സിദ്ദു; പഞ്ചാബിൽ കോൺഗ്രസിന്റെ ഓൺലൈൻ പ്രചാരണത്തിന് തുടക്കം

കൊറോണ വൈറസ് കേസുകളുടെ വർദ്ധനയെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ജനുവരി 15 വരെ പൊതുറാലികൾ നിരോധിച്ചതിന് തൊട്ടുപിന്നാലെ, പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു പാർട്ടിയുടെ ഡിജിറ്റൽ പ്രചാരണം ആരംഭിച്ചു.

ഇതിന്റെ പ്രാധാന്യത്തിനും വോട്ടർമാരുമായുള്ള ഓൺലൈൻ ആശയവിനിമയത്തിനും തന്റെ പാർട്ടി ഇതിനകം ഊന്നൽ നൽകിയിട്ടുണ്ടെന്നും രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും ഉയർന്ന ഡിജിറ്റൽ കാഴ്ചപ്പാട് പഞ്ചാബ് കോൺഗ്രസിനാണെന്നും സിദ്ദു അവകാശപ്പെട്ടു.

“ജനുവരി 15 വരെ, നിങ്ങൾ വാട്ട്‌സപ്പും മറ്റും വഴി പ്രചാരണം നടത്തണമെന്ന നിർദ്ദേശങ്ങൾ വളരെ വ്യക്തമാണ്.” തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുന്നതിന് മുമ്പ് താൻ 40 മുതൽ 50 വരെ റാലികളെ അഭിസംബോധന ചെയ്തിട്ടുണ്ടെന്നും സിദ്ദു പറഞ്ഞു.

“15 ന് ശേഷം കാര്യങ്ങൾ മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, കാര്യങ്ങൾ കൂടുതൽ വഷളായാൽ സഹിക്കുകയെ നിർവാഹമുള്ളൂ. ഈ കടമ്പ കടക്കണം. ജീവന് പ്രാധാന്യം നൽകണം”, അദ്ദേഹം പറഞ്ഞു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം