ഡിജിറ്റൽ 'പിച്ചി'ലിറങ്ങി സിദ്ദു; പഞ്ചാബിൽ കോൺഗ്രസിന്റെ ഓൺലൈൻ പ്രചാരണത്തിന് തുടക്കം

കൊറോണ വൈറസ് കേസുകളുടെ വർദ്ധനയെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ജനുവരി 15 വരെ പൊതുറാലികൾ നിരോധിച്ചതിന് തൊട്ടുപിന്നാലെ, പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു പാർട്ടിയുടെ ഡിജിറ്റൽ പ്രചാരണം ആരംഭിച്ചു.

ഇതിന്റെ പ്രാധാന്യത്തിനും വോട്ടർമാരുമായുള്ള ഓൺലൈൻ ആശയവിനിമയത്തിനും തന്റെ പാർട്ടി ഇതിനകം ഊന്നൽ നൽകിയിട്ടുണ്ടെന്നും രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും ഉയർന്ന ഡിജിറ്റൽ കാഴ്ചപ്പാട് പഞ്ചാബ് കോൺഗ്രസിനാണെന്നും സിദ്ദു അവകാശപ്പെട്ടു.

“ജനുവരി 15 വരെ, നിങ്ങൾ വാട്ട്‌സപ്പും മറ്റും വഴി പ്രചാരണം നടത്തണമെന്ന നിർദ്ദേശങ്ങൾ വളരെ വ്യക്തമാണ്.” തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുന്നതിന് മുമ്പ് താൻ 40 മുതൽ 50 വരെ റാലികളെ അഭിസംബോധന ചെയ്തിട്ടുണ്ടെന്നും സിദ്ദു പറഞ്ഞു.

“15 ന് ശേഷം കാര്യങ്ങൾ മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, കാര്യങ്ങൾ കൂടുതൽ വഷളായാൽ സഹിക്കുകയെ നിർവാഹമുള്ളൂ. ഈ കടമ്പ കടക്കണം. ജീവന് പ്രാധാന്യം നൽകണം”, അദ്ദേഹം പറഞ്ഞു.

Latest Stories

മിൽമയിൽ സമരം; സംസ്ഥാനത്ത് പാൽ വിതരണം പ്രതിസന്ധിയിൽ

മമ്മൂക്കയ്ക്കും എനിക്കും കഥ ഇഷ്ടമായി, പക്ഷെ ആ സിനിമ നടക്കില്ല..; തുറന്നു പറഞ്ഞ് പൃഥ്വിരാജ്

ഒരൊറ്റ പോസ്റ്റിൽ എല്ലാം ഉണ്ട്, കെഎൽ രാഹുൽ സഞ്ജീവ് ഗോയങ്ക തർക്കത്തിന് തൊട്ടുപിന്നാലെ ലക്നൗ നായകൻറെ ഭാര്യ എഴുതിയത് ഇങ്ങനെ; വാക്ക് ഏറ്റെടുത്ത് ആരാധകർ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ അടച്ചുപൂട്ടാന്‍ തീരുമാനം; കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് തുടരുന്ന അവഗണനയും പ്രതികാരബുദ്ധിയുമെന്ന് മന്ത്രി എംബി രാജേഷ്

കോഴിക്കോട് മഴയും കനത്ത മൂടൽ മഞ്ഞും; കരിപ്പൂരിൽ വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെ അറിയാവുന്ന ഡയലോഗ്..; നൃത്തവേദിയില്‍ ട്വിസ്റ്റ്, ഹിറ്റ് ഡയലോഗുമായി നവ്യ

ചെന്നൈ രാജസ്ഥാൻ മത്സരം ആയിരുന്നില്ല നടന്നത്, ആർആർ വേഴ്സസ് ആർആർ മത്സരമായിരുന്നു; അമ്മാതിരി ചതിയാണ് ആ താരം കാണിച്ചത്: ആകാശ് ചോപ്ര

ആര് ചവിട്ടി താഴ്ത്തിയാലും നീ കൂടുതല്‍ തിളങ്ങുകയേ ഉള്ളൂ.. മനോവികാസമില്ലാത്ത ധിക്കാരികളുടെ ഇകഴ്ത്തലുകള്‍ക്കപ്പുറം ശോഭിക്കട്ടെ: ആര്‍ ബിന്ദു

സര്‍ക്കാര്‍ താറാവു വളര്‍ത്തല്‍ കേന്ദ്രത്തില്‍ പക്ഷിപ്പനി; 5000 വളര്‍ത്തു പക്ഷികളെ ഇന്ന് കൊല്ലും; കേരളത്തിനെതിരെ കടുത്ത നിയന്ത്രണങ്ങളുമായി തമിഴ്‌നാട്

ആ ഇന്ത്യൻ താരമാണ് എന്റെ ബാറ്റിംഗിൽ നിർണായക സ്വാധീനം ചെലുത്തിയത്, പാകിസ്ഥാൻ താരങ്ങൾ എല്ലാവരും അവനെക്കുറിച്ചാണ് സംസാരിക്കുന്നത്: മുഹമ്മദ് റിസ്‌വാൻ