ഡിജിറ്റൽ 'പിച്ചി'ലിറങ്ങി സിദ്ദു; പഞ്ചാബിൽ കോൺഗ്രസിന്റെ ഓൺലൈൻ പ്രചാരണത്തിന് തുടക്കം

കൊറോണ വൈറസ് കേസുകളുടെ വർദ്ധനയെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ജനുവരി 15 വരെ പൊതുറാലികൾ നിരോധിച്ചതിന് തൊട്ടുപിന്നാലെ, പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്‌ജ്യോത് സിംഗ് സിദ്ദു പാർട്ടിയുടെ ഡിജിറ്റൽ പ്രചാരണം ആരംഭിച്ചു.

ഇതിന്റെ പ്രാധാന്യത്തിനും വോട്ടർമാരുമായുള്ള ഓൺലൈൻ ആശയവിനിമയത്തിനും തന്റെ പാർട്ടി ഇതിനകം ഊന്നൽ നൽകിയിട്ടുണ്ടെന്നും രാഷ്ട്രീയ പാർട്ടികളിൽ ഏറ്റവും ഉയർന്ന ഡിജിറ്റൽ കാഴ്ചപ്പാട് പഞ്ചാബ് കോൺഗ്രസിനാണെന്നും സിദ്ദു അവകാശപ്പെട്ടു.

“ജനുവരി 15 വരെ, നിങ്ങൾ വാട്ട്‌സപ്പും മറ്റും വഴി പ്രചാരണം നടത്തണമെന്ന നിർദ്ദേശങ്ങൾ വളരെ വ്യക്തമാണ്.” തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുന്നതിന് മുമ്പ് താൻ 40 മുതൽ 50 വരെ റാലികളെ അഭിസംബോധന ചെയ്തിട്ടുണ്ടെന്നും സിദ്ദു പറഞ്ഞു.

“15 ന് ശേഷം കാര്യങ്ങൾ മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, കാര്യങ്ങൾ കൂടുതൽ വഷളായാൽ സഹിക്കുകയെ നിർവാഹമുള്ളൂ. ഈ കടമ്പ കടക്കണം. ജീവന് പ്രാധാന്യം നൽകണം”, അദ്ദേഹം പറഞ്ഞു.

Latest Stories

ഇറാനില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍; ആക്രമണം ജനങ്ങളോട് ഒഴിയാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ

എം സ്വരാജ് നിലകൊള്ളുന്നത് മത സൗഹാര്‍ദ്ദത്തിന് വേണ്ടി; പ്രസ്ഥാനത്തെ വഞ്ചിച്ച വ്യക്തിക്ക് മറുപടി നല്‍കാനുള്ള അവസരമാണ് ഉപതിഞ്ഞെടുപ്പെന്ന് എംഎ ബേബി

നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്

ടെഹ്‌റാന്‍ ഉടന്‍ ആക്രമിക്കും, സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല; എത്രയും വേഗം നഗരം വിടാന്‍ ആവശ്യപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി; വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം

യുവരാജ് ഉൾപ്പെടെ ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചു, ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു, ​ഗുരുതര ആരോപണങ്ങളുമായി യോ​ഗ്രാജ് സിങ്

'മുന്ന' പ്രയോഗം ലക്ഷ്യം വെച്ചത് ജോർജ്ജ് കുര്യനെ, സുരേഷ് ഗോപി പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് ജോൺ ബ്രിട്ടാസ്

ഈ വലയം’ ഫിലിം- കുട്ടിക്കാലത്തിൻ്റെ നന്മകൾ അസ്തമിക്കുകയാണോ?

പിവി അന്‍വറിനെ യുഡിഎഫ് റോഡിലിട്ട് പോയി; എല്‍ഡിഎഫ് വേണ്ടരീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് എ വിജയരാഘവന്‍

പത്ത് തലയാ തനി രാവണൻ! ബുംറ മാത്രമാണ് അവന് മുന്നിലുളളത്, എല്ലാ ടീമിനും ഭീഷണിയായ ലോകോത്തര പേസറെ കുറിച്ച് മൈക്കൽ‌ വോൺ