ആർട്ടിക്കിൾ 370-ന്റെ റദ്ദാക്കൽ ചരിത്രപരമായ ചുവടുവെയ്പ്പ്: കരസേനാ മേധാവി എം. എം നരവാനെ

ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് ചരിത്രപരമായ ചുവടുവെയ്പ്പാണെന്നും ജമ്മു കശ്മീരിനെ മുഖ്യധാരയുമായി സമന്വയിപ്പിക്കാൻ സഹായിക്കുമെന്നും കരസേനാ മേധാവി ജനറൽ എം എം നരവാനെ പറഞ്ഞു. ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് ഉണ്ടായിരുന്ന പ്രത്യേക പദവി കഴിഞ്ഞ ഓഗസ്റ്റിൽ കേന്ദ്രം റദ്ദാക്കിയിരുന്നു.

“ആർട്ടിക്കിൾ 370-ന്റെ റദ്ദാക്കൽ ചരിത്രപരമായ ചുവടുവെയ്പ്പാണ് നമ്മുടെ പടിഞ്ഞാറൻ അയൽക്കാർ (പാകിസ്ഥാൻ) നടത്തിയിരുന്ന നിഴല്‍യുദ്ധത്തെ അത് തടസ്സപ്പെടുത്തി. ജമ്മു കശ്മീരിനെ മുഖ്യധാരയുമായി സമന്വയിപ്പിക്കാൻ ഇത് സഹായിക്കും,” 72-ാമത് കരസേന ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പരിപാടിയിൽ ജനറൽ എം എം നരവാനെ പറഞ്ഞു.

സായുധ സേനയ്ക്ക് തീവ്രവാദത്തിനെതിരെ സഹിഷ്ണുതയില്ലെന്നും അദ്ദേഹം പറഞ്ഞു
തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ പ്രതിരോധിക്കാൻ അതിനു നിരവധി മാർഗ്ഗങ്ങൾ ഉണ്ട്. അവ ഉപയോഗിക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

റിഷഭ് പന്ത് വൈഭവ് സൂര്യവൻഷിയെ കണ്ടു പഠിക്കണം, ആക്രമിച്ച് കളിക്കണം എന്ന ചിന്തയോടെ വേണം ബാറ്റ് ചെയ്യാൻ'; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം

ഇഷാൻ കിഷന് പകരം അഭിഷേക് ശർമ്മ നായകനാകണമായിരുന്നു, അവനാണ് കേമൻ: യുവരാജ് സിങ്

ചെന്നൈയിൽ തിളങ്ങാനാവാതെ സഞ്ജു സാംസൺ; ബാറ്റിംഗിൽ വീണ്ടും നിരാശ

യുഎസ് സൈനിക മേധാവിയോട് വിരമിക്കാൻ ആവശ്യപ്പെട്ട് പ്രതിരോധ സെക്രട്ടറി

അസമില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഏക സിവില്‍ കോഡ് നടപ്പാക്കും, പിന്നെ ആര്‍ക്കും നാല് വിവാഹം കഴിക്കാന്‍ സാധിക്കില്ലെന്ന് അമിത് ഷാ

B1 പാലം ആക്രമണത്തിന് തിരിച്ചടി; കുവൈറ്റിലേയും യുഎഇയിലെയും അടക്കം എട്ട് തന്ത്രപ്രധാന പാലങ്ങൾ ഉൾപ്പെടുത്തിയ ഹിറ്റ് ലിസ്റ്റ് പുറത്തുവിട്ട് ഇറാന്റെ ഭീഷണി

റിഷഭ് പന്ത് കാണിക്കുന്നത് മണ്ടത്തരമാണ്, ഓപണിംഗിൽ ഇറങ്ങിയാൽ ന്യുബോളിൽ കളിക്കേണ്ടി വരും, അതിനുള്ള കഴിവ് അവനില്ല: കെവിൻ പീറ്റേഴ്സൺ

സമോസയുടെ വില കുറയ്ക്കുന്നതാണോ പ്രധാനം? മോദിക്കെതിരെ സംസാരിക്കാൻ നിങ്ങൾക്ക് ഭയം; രാഘവ് ഛദ്ദയ്ക്കെതിരെ എഎപി

'വെള്ളാപ്പള്ളി നടേശന്‍ പദവിക്ക് ചേര്‍ന്ന പ്രസ്താവനകളാണോ നടത്തിയതെന്ന് ആലോചിക്കണം', അദ്ദേഹത്തെ കാറില്‍ കയറ്റിയതൊക്കെ യാദൃശ്ചികമായി നടന്നതാണെന്ന് എംഎ ബേബി; എസ്ഡിപിയുമായി ഒരു നീക്കുപോക്കും നടത്തിയിട്ടില്ല

സഞ്ജു ഇന്ന് വെടിക്കെട്ട് പ്രകടനം നടത്തും, അവൻ ഫോമിലായാൽ പഞ്ചാബിന് രക്ഷയുണ്ടാവില്ല: കെ ശ്രീകാന്ത്