ഗുണ്ടാരാജ് നിലനിന്നിരുന്ന സംസ്ഥാനത്ത് ഇന്ന് ക്രമസമാധാന പ്രശ്നങ്ങളില്ല, ജനങ്ങൾ നിർഭയം സഞ്ചരിക്കുന്നു. ഉത്തർ പ്രദേശിനെ പുകഴ്ത്തി മോദി

പ്രസംഗത്തിനിടെ ഉത്തർ പ്രദേശിനെ പുകഴ്ത്തി പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്രമോദി.യുപിയിൽ ഇപ്പോൾ ക്രമസമാധാന പ്രശ്നങ്ങളില്ല. ജനങ്ങൾ നിർഭയരായി സഞ്ചരിക്കുന്നുവെന്നായിരുന്നു മോദിയുടെ വാക്കുകൾ. ഗുണ്ടാരാജ് നിലനിന്നിരുന്നിടത്താണ് ജനങ്ങൾ ഇന്ന് നിർഭയരായി സഞ്ചരിക്കുന്നതെന്ന് മോദി കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവങ്ങളിലാണ് യുപുയിൽ ഒരു സ്കൂളിൽ അധ്യാപിക സഹപാടികളക്കൊണ്ട് മുസ്സീം ബാലന്റെ മുഖത്തടിപ്പിച്ച സംഭവം പുറം ലോകമറിഞ്ഞത്.വീഡിയോ പ്രചരിച്ചതോടെ നിരവധിപ്പേർ വിമർശനവുമായെത്തി.സംഭവം വിവാദമായതോടെ പൊലീസ് കേസെടുത്തിരിക്കുകയാണ്.

അന്വേഷണം പൂർത്തിയാകുന്നത് വരെ സ്കൂൾ അടച്ചിട്ടിരിക്കുന്നു. ഇതുപോലുള്ള സംഭവങ്ങൾ യുപിയിൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് മോദിയുടെ പ്രശംസ.തൊഴിൽ മേളയിൽ സംസാരിക്കവെയായിരുന്നു മോദിയുടെ പരാമർശം.

അൻപത്തിയൊന്നായിരം പേർക്ക് നിയമന ഉത്തരവ് നൽകിയുള്ള തൊഴിൽ മേളയിലാണ് പ്രധാന മന്ത്രി പങ്കെടുത്തത്. ലോകത്തെ പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. ഇന്ത്യയുടെ ഭാവി രൂപകൽപന ചെയ്യുന്നതിൽ വലിയ പങ്കാണ് യുവാക്കൾക്കുള്ളതെന്നും മോദി പറഞ്ഞു.

Latest Stories

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി

നസ്‌ലെന്‍ പോപ്പുലർ യങ് സ്റ്റാർ ആവുമെന്ന് അന്നേ പറഞ്ഞിരുന്നു; ചർച്ചയായി പൃഥ്വിയുടെ വാക്കുകൾ

ഈ ഇന്ത്യൻ പ്രീമിയർ ലീഗ് ഒകെ വെറും വേസ്റ്റ്, പുതിയ തലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കൂ; കാരണങ്ങൾ നികത്തി ദിലീപ് വെങ്‌സർക്കാർ

150 പവനും കാറും വേണം; നവവധുവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സ്ത്രീധനം കുറഞ്ഞുപോയതിന്റെ പേരില്‍