മദ്രസകള്‍ ഭീകരരെ സൃഷ്ടിക്കുന്നതായി ഷിയ ബോര്‍ഡ് മേധാവി വസിം റിസ്വി

മദ്രസകള്‍ ഭീകരരെ സൃഷ്ടിക്കുന്നതായി ഷിയ ബോര്‍ഡ് മേധാവി വസിം റിസ്വി. ഇതു ചൂണ്ടികാട്ടി അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോഡിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ചു.

എത്ര മദ്രസ്സകളാണ് എന്‍ജിനീയര്‍മാരെയും, ഡോക്ടര്‍മാരെയും, ഐ.എ.എസ് ഓഫീസര്‍മാരെയും സൃഷ്ടിച്ചത് എന്നു ഷിയാ ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ്വി ചോദിക്കുന്നു. പക്ഷേ ചില മദ്രസകള്‍ ഭീകരരെ സൃഷ്ടിച്ചുവെന്നു അദ്ദേഹം പറഞ്ഞു.

മദ്രസകളെ ഔപചാരിക വിദ്യാഭ്യാസ ബോര്‍ഡുകളുടെ കീഴില്‍ കൊണ്ടുവരാനായി ശ്രമിക്കണം. മദ്രസകളെ സി.ബി.എസ്.ഇ, ഐസിഎസ്ഇ ബോര്‍ഡിനു കീഴില്‍ കൊണ്ടു വരണം. അമുസ്ലിം വിദ്യാര്‍ത്ഥികളെ മദ്രസകളില്‍ വിദ്യാഭാസം നടത്താന്‍ അനുവദിക്കണം. മതവിദ്യാഭ്യാസം ഓപ്ഷണലാക്കണമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതേ സമയം വസീം റിസ്വി നടത്തിയ പരമാര്‍ശത്തിനു എതിരെ പല ഇസ്ലാമിക് സംഘടന നേതാക്കളും രംഗത്ത് വന്നു. ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമീനിന്റെ പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി ഷിയ ബോര്‍ഡ് ചെയര്‍മാന്‍ വസിം റിസ്വി ഒരു കോമാളിയാണ്. അദേഹം അവസരവാദിയായും സ്വയം ആര്‍എസ്എസിന് ആത്മാവിനെ സമര്‍പ്പിച്ച വ്യക്തിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest Stories

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ

ബ്രിജ് ഭൂഷണ്‍ സിംഗിന് പകരം മകന്‍; കൈസര്‍ഗഞ്ചില്‍ പിതാവിന് പകരം കരണ്‍ ഭൂഷണ്‍ ബിജെപി സ്ഥാനാര്‍ത്ഥി

മേയര്‍-കെഎസ്ആര്‍ടിസി വിവാദം; അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

കൂട്ടയിടി നടക്കാതെ രണ്ടിനെയും പിടിച്ചുമാറ്റിയത് ഒരു തരത്തിൽ, മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ നടന്നത് വമ്പൻ നാണക്കേട്; സംഭവം ഇങ്ങനെ

സിനിമാക്കഥ പോലെ തലൈവര്‍ ജീവിതം, ഇനി സ്‌ക്രീനില്‍ കാണാം; റെക്കോര്‍ഡ് തുകയ്ക്ക് അവകാശം വാങ്ങി നിര്‍മ്മാതാവ്

വില്‍പ്പനയില്‍ ഒന്നാമന്‍! ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കുന്ന കാർ ഇതാണ്..

ബലാത്സംഗ കേസ് പ്രതിയ്ക്ക് വേണ്ടി മോദി വോട്ട് ചോദിക്കുന്നു; പ്രധാനമന്ത്രി സ്ത്രീകളോട് മാപ്പ് പറയണമെന്ന് രാഹുല്‍ ഗാന്ധി

ലോകകപ്പിലും ഐപിഎൽ 2. 0 കാണാൻ പറ്റും, അങ്ങനെ വന്നാൽ ആ കൂട്ടരുടെ മരണം കാണാം; റിപ്പോർട്ടുകൾ ഇങ്ങനെ

ഫഹദിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമുണ്ട്, അതിനൊരു അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞാന്‍: രണ്‍ബിര്‍ കപൂര്‍