ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യത്തിന് കാരണം ജെയ്റ്റ്‌ലിയുടെ തെറ്റായ നയങ്ങൾ: സുബ്രഹ്മണ്യൻ സ്വാമി

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച നടപടി ശരിയാണെന്നും എന്നാൽ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശരിയാക്കുക എന്നതിനായിരിക്കണം പരിഗണന നൽകേണ്ടതെന്നും, ദേശീയ സുരക്ഷയ്ക്കും രാഷ്ട്രനിർമ്മാണത്തിനും സമ്പദ്‌വ്യവസ്ഥയും പ്രധാനമാണെന്ന് ബി.ജെ.പി നിയമസഭാംഗം സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ഭരണകാലത്ത് സ്വീകരിച്ച തെറ്റായ നയങ്ങളാണ് സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യത്തിന് കാരണമെന്ന് രാജ്യസഭാ എം.പി സുബ്രഹ്മണ്യൻ സ്വാമി ഞായറാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പലിശനിരക്ക് ഉയർത്തിയതിനെയും അദ്ദേഹം വിമർശിച്ചു.

“അരുൺ ജെയ്റ്റ്‌ലിയുടെ ഭരണകാലത്ത് സ്വീകരിച്ച, ഉയർന്ന നികുതി ചുമത്തുന്നത് അടക്കമുള്ള തെറ്റായ നയങ്ങൾ മാന്ദ്യത്തിന് കാരണമായെന്ന് ഞാൻ കരുതുന്നു … മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ പലിശനിരക്കിൽ വരുത്തിയ വർദ്ധനയും മാന്ദ്യത്തിന് കാരണമായി, ” സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞതായി വാർത്ത ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ