ബംഗാൾ ഗവർണറുടെ കാർ വളഞ്ഞ് കരിങ്കൊടി കാണിച്ച് കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാല വിദ്യാർത്ഥികൾ

ബംഗാൾ ഗവർണർ ജഗദീപ് ധങ്കറിന്റെ കാർ വളഞ്ഞ് കരിങ്കൊടി കാണിച്ച് കൊൽക്കത്തയിലെ ജാദവ്പൂർ സർവകലാശാല വിദ്യാർത്ഥികൾ. ഇന്ന് രാവിലെ സർവകലാശാലയിൽ ബിരുദദാന ചടങ്ങിന് പങ്കെടുക്കാനെത്തിയതായിരുന്നു ഗവർണർ. പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചു കൊണ്ടുള്ള ജഗദീപ് ധങ്കറിന്റെ പരസ്യപ്രസ്താവനകൾ, സർവകലാശാലയുടെ വാർഷിക ബിരുദ ദാന ചടങ്ങിൽ അദ്ദേഹത്തിന്റെ “ഇടപെടൽ” എന്നിവയിൽ പ്രതിഷേധിച്ചാണ് വിദ്യാർത്ഥികൾ അദ്ദേഹത്തെ ഘരാവോ ചെയ്യുകയും കരിങ്കൊടി കാണിക്കുകയും ചെയ്തത്.

“തടഞ്ഞവരുടെ എണ്ണം വെറും അമ്പത് മാത്രമാണ്. നിയമ സംവിധാനത്തെ ബന്ദിയാക്കുന്ന തരത്തിലുള്ള സാഹചര്യമാണ്, ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവർ അവരുടെ കടമകൾ മറക്കുന്നു. അനാരോഗ്യകരമായ പ്രത്യാഘാതങ്ങൾക്ക് ഇത്തരം പ്രവൃത്തികൾ ഇടയാക്കും. നിയമവാഴ്ച എവിടെയും കാണുന്നില്ല.” ഗവർണർ പറഞ്ഞു.

Latest Stories

യുഎസ് ആക്രമണത്തില്‍ ഇന്ത്യക്കാര്‍ മരിച്ച സംഭവം: ശക്തമായി അപലപിച്ച് ഇന്ത്യ; യുഎസ് പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു

'സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചു, വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ പുറത്താക്കും'; അൻസിബയ്‌ക്കെതിരെ കടുത്ത നീക്കവുമായി അമ്മ സംഘടന

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം; തിരുവനന്തപുരത്തും രോഗം സ്ഥിരീകരിച്ചു

'എരണം കെട്ടവൻ നാടു ഭരിച്ചാൽ നാട് മുടിയും, ഇതുവരെ കേൾക്കാത്ത രോഗങ്ങൾ കേരളത്തിൽ ബാധിക്കുന്നു'; ചർച്ചയായി കെ മുരളീധരന്റെ പഴയ പ്രസംഗം

'പ്രിയപ്പെട്ട ഫുട്ബോൾ ആരാധകരേ... ബ്രസീൽ ഫുട്ബോൾ എന്നത് വെറും ഗെയിമല്ല, അത് ഒരു വികാരമാണ്'; വി ശിവൻകുട്ടി

'രാഷ്ട്രീയ വൈരാഗ്യം കൊണ്ടല്ല കാര്യങ്ങളെ സമീപിക്കേണ്ടത്, നിപ ബാധയിൽ കൂട്ടായി പ്രതിരോധം തീർക്കണം'; കെ കെ ശൈലജ

'നടപ്പാക്കിയത് ഔദ്യോഗിക കൃത്യനിർവഹണം മാത്രം, അടിച്ചത് മനഃപൂർവമല്ല'; ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ ഗൺമാൻ‌ സന്ദീപിന്റെ മൊഴി

ദീദിയുടെ ദുര്‍ഗത്തിൽ വിള്ളൽ: 19 എംപിമാരുടെ കലാപം ബംഗാളിനെയും ഡൽഹിയെയും ഒരുപോലെ കുലുക്കുമ്പോൾ

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി