വനിതാ സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കുന്നു; വേറിട്ട സമരമുറകളുമായി ഉദ്യോഗാർത്ഥികൾ, ചർച്ചയ്ക്ക് വിളിക്കാതെ സർക്കാർ

ഒറ്റക്കാലിൽ കല്ലുപ്പിൽ നിന്നുള്ള സമരത്തിന് ശേഷം ഇന്ന് മുതൽ നിരാഹാരസമരത്തിന് ഒരുങ്ങുകയാണ് വനിതാ സിപിഒ റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികൾ. വനിതാ സിപിഒ റാങ്ക് ലിസ്റ്റിന്റെ കാലാവധി ഈ മാസം 19ന് അവസാനിക്കാൻ ഇരിക്കെയാണ് ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന്റെ മുന്നിൽ സമരം തുടരുന്നത്.

സമരം പന്ത്രണ്ടാം ദിവസത്തേക്കു നീളുമ്പോഴും ഇത് വരെ സർക്കാർ ഇവരെ ചർച്ചക്ക് വിളിച്ചിട്ടില്ല. അവസാനത്തെ ആഴ്ച എങ്കിലും ചർച്ച നടക്കുമെന്ന പ്രതീക്ഷിയിലാണ് ഉദ്യോഗാർത്ഥികൾ. നിലവിലത്തെ റാങ്ക് ലിസ്റ്റിൽ നിന്ന് കൂടുതൽ നിയമനം വേഗത്തിൽ നടത്തുക, ലിസ്റ്റിന്റെ കാലാവധി നീട്ടുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

964 പേര് ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ ഇത് വരെ 235 പേർക് മാത്രമാണ് നിയമനം ലഭിച്ചത്. എന്നാൽ സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളിലായിട്ട് 570ലധികം വനിതാ സിവിൽ പൊലീസ് ഓഫീസർമാരുടെ ഒഴിവുണ്ട്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ