കുത്തനെയുള്ള ഇറക്കത്തില്‍ ഡ്രൈവറില്ലാതെ നീങ്ങിയ ബസ് ബ്രേക്കിട്ട് നിര്‍ത്തി; രക്ഷകനായി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി

ഡ്രൈവറില്ലാതെ നീങ്ങിയ സ്‌കൂള്‍ ബസ് ബ്രേക്കിട്ട് നിര്‍ത്തി സഹപാഠികളുടെ രക്ഷകനായി മാറിയിരിക്കുകയാണ് എറണാകുളത്തെ ശ്രീമൂലനഗരം അകവൂര്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിയായ ആദിത്യന്‍ രാജേഷ്. ഇന്നലെ വൈകുന്നേരമാണ് സംഭവം.

ക്ലാസ് കഴിഞ്ഞ് വീട്ടില്‍ പോകാന്‍ വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറി ഇരുന്നു. എന്നാല്‍ ഡ്രൈവര്‍ ബസില്‍ ഉണ്ടായിരുന്നില്ല. ഗിയര്‍ തനിയെ തെന്നി നീങ്ങിയതിനെ തുടര്‍ന്ന് കുത്തനെയുള്ള ഇറക്കത്തിലൂടെ ബസ് മുന്നോട്ട് നീങ്ങാന്‍ തുടങ്ങി. ഡ്രൈവറില്ലാതെ ബസ് വേഗത്തില്‍ നീങ്ങി തുടങ്ങിയതിനെ തുടര്‍ന്ന് പേടിച്ച വിദ്യാര്‍ത്ഥികള്‍ ഉറക്കെ നിലിവിളിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ആദിത്യന്‍ ഡ്രൈവറുടെ സീറ്റിലേക്കെത്തി ബ്രേക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു.

ആദിത്യന്റെ സമയോചിതമായ ഇടപെടല്‍ മൂലം വലിയ അപകടം ഒഴിവായി. അകവൂര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിത്യന്‍.

Latest Stories

'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയ തീരുമാനം അന്തിമം, ജാമ്യം കിട്ടുന്നതിന് അനുസരിച്ച് കോൺഗ്രസ് നിലപാട് മാറ്റില്ല'; കെ മുരളീധരൻ

ഇന്‍ഡിഗോ പ്രതിസന്ധി വഷളാകാന്‍ അനുവദിച്ചു, പ്രശ്‌നത്തിനാക്കം കൂട്ടിയത് സര്‍ക്കാര്‍ നിലപാട്; കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി

ശബരിമല സ്വർണക്കൊള്ള; കേസ് രേഖകൾ വേണമെന്ന ആവശ്യത്തിലുറച്ച് ഇഡി, എതിർത്ത് എസ്ഐടി; അപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

ഒഡീഷയില്‍ സ്ത്രീയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തിയ സംഭവം; മാല്‍ക്കാന്‍ ഗിരി ജില്ലയില്‍ സമൂഹമാധ്യമങ്ങളുടെ നിരോധനം നീട്ടി

'ആന്തരിക രക്തസ്രാവം ഉണ്ടായി, മരണകാരണം തലക്കേറ്റ ഗുരുതര പരിക്ക്'; മലയാറ്റൂരിൽ ആൺസുഹൃത്ത് കൊലപ്പെടുത്തിയ ചിത്രപ്രിയ നേരിട്ടത് അതിക്രൂര മർദ്ദനം

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ കേസില്‍ മുൻകൂര്‍ ജാമ്യം ലഭിച്ചതിനെതിരെ അപ്പീല്‍ പോകാൻ സര്‍ക്കാര്‍, ഹൈക്കോടതിയെ സമീപിക്കും

'നടിയെ ആക്രമിച്ച കേസിൽ ആറ് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിക്കണം, സമൂഹത്തിന് പാഠമാകുന്ന ശിക്ഷ ഉറപ്പാക്കണം'; പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി വിധി ചോര്‍ന്നതായി ആക്ഷേപം; വിധിക്ക് ഒരാഴ്ചയ്ക്ക് മുമ്പ് സാമ്യമുള്ള ഊമക്കത്ത് കിട്ടി; വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി

ശബരിമല സ്വര്‍ണക്കൊള്ള; രമേശ് ചെന്നിത്തലയുടെ മൊഴിയെടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി, നടപടി ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടര്‍ന്ന്

മനുഷ്യാവകാശം: ജീവൻ vs ശക്തി”