കരുവന്നൂര്‍ ബാങ്ക് പൂര്‍വ്വസ്ഥിതിയിലേക്ക്; നിക്ഷേപകര്‍ക്ക് 103 കോടി രൂപ തിരികെ നല്‍കിയെന്ന് വിഎന്‍ വാസവന്‍

തൃശൂര്‍ കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് 103 കോടി രൂപ തിരികെ നല്‍കിയെന്ന് മന്ത്രി വിഎന്‍ വാസവന്‍. നിക്ഷേപകര്‍ക്ക് ബാങ്കിലുള്ള വിശ്വാസം തിരികെ വന്നുവെന്നും പലരും വീണ്ടും ബാങ്കില്‍ പണം നിക്ഷേപിക്കുന്നതായും മന്ത്രി പറഞ്ഞു. 103 കോടി നിക്ഷേപകര്‍ക്ക് നല്‍കിയപ്പോള്‍ ചിലര്‍ അതില്‍ കുറച്ച് പണം തിരികെ നിക്ഷേപിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കണ്ടല ബാങ്കിന്റെ കാര്യവും പരിശോധിക്കുകയാണ്. നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ചിലര്‍ പറഞ്ഞു പ്രഖ്യാപനം മാത്രമേയുള്ളൂവെന്നും ഒരു രൂപ പോലും നല്‍കില്ലെന്ന്. ബാങ്കുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ ജനങ്ങള്‍ ഒരുക്കമല്ല. പണം തിരികെ ലഭിക്കുമെന്ന് ആളുകള്‍ക്ക് ബോധ്യമായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഒരു ലക്ഷം വരെയുള്ള നിക്ഷേപങ്ങള്‍ പൂര്‍ണമായും കൊടുത്ത് തീര്‍ക്കുകയാണ്. വലിയ തുകകള്‍ കോടതി നിര്‍ദ്ദേശപ്രകാരം പലിശ ഉള്‍പ്പെടെ നല്‍കി വരുന്നു. ബാങ്കില്‍ വായ്പകളും അനുവദിച്ച് തുടങ്ങിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്ക് അതിന്റെ പൂര്‍വ്വസ്ഥിതിയിലേക്ക് വന്നുതുടങ്ങുകയാണെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ