ആര്യാടൻ മുഹമ്മദിന്റെ വേദന ആയിരുന്നു നിലമ്പൂർ; 'രാഷ്ട്രീയ പ്രവർത്തനം നിലമ്പൂർ തിരിച്ചുപിടിക്കൽ ആയിരിക്കണമെന്ന് പിതാവ് പറഞ്ഞു'; വിങ്ങിപ്പൊട്ടി ഷൗക്കത്ത്

നിലമ്പൂരിൽ നിലയുറപ്പിച്ചതിന് ശേഷം മാധ്യമങ്ങൾക്ക് മുൻപിൽ വിങ്ങിപ്പൊട്ടി യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. ഉമ്മയെ ആശ്ലേഷിച്ചുകൊണ്ട് പിതാവ് ആര്യാടൻ മുഹമ്മദിനെ ഓർമിച്ചുകൊണ്ടാണ് ഷൗക്കത്ത് വിങ്ങിപ്പൊട്ടിയത്.

‘ഞാൻ ഒന്നുമല്ല എന്റെ പിതാവിന് ഏറ്റവും സങ്കടം ഉണ്ടായിരുന്ന ഒരു കാര്യം ആയിരുന്നു നിലമ്പൂർ നഷ്ട്ടപ്പെട്ടത്. രണ്ട് തവണ നിലമ്പൂർ നഷ്ടപ്പെട്ടത് അദ്ദേഹത്തിന് ഏറ്റവും വേദന ഉണ്ടാക്കി. അദ്ദേഹം ഞങ്ങളോട് പറഞ്ഞത്, നിങ്ങളുടെ രാഷ്ട്രീയ പ്രവർത്തനം ഇനി നിലമ്പൂർ തിരിച്ചുപിടിക്കൽ ആയിരിക്കണം. അത് കാണണം എന്ന് അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന് അത് കാണാൻ സാധിച്ചില്ല, അതിലൊരു വേദന, ഒരു വിഷമം. എന്തായാലും അദ്ദേഹത്തിന്റെ ആത്മാവ് ഇത് കാണുമ്പോൾ സന്തോഷിക്കും’- എന്നായിരുന്നു ഷൗക്കത്തിന്റെ വാക്കുകൾ.

Latest Stories

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്