പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട അന്തിമവിജ്ഞാപനം ആറ് മാസത്തിനകം, ആശങ്ക അറിയിച്ച് ക്രൈസ്തവ സംഘടനങ്ങള്‍

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം ആറുമാസത്തിനകം ഇറക്കുമെന്ന് കേന്ദ്ര സർക്കാർ. ഇനി കേരളത്തിലും കർണാടകത്തിലും മാത്രമാണ് പദ്ധതികൾ നടപ്പിലാക്കാൻ ഉള്ളത്. ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും വരുത്താത്ത രീതിയിൽ പദ്ധതികൾ നടപ്പിലാക്കുമെന്നും കേന്ദ്ര സർക്കാർ പറയുന്നു. പരാതികൾ പരിശോധിക്കുന്ന സമിതി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉടൻ നൽകും.

കേന്ദ്ര  സർക്കാരിന് സുപ്രീം കോടതി വിധി നടപ്പാക്കാൻ നിർബന്ധ ബുദ്ധിയുണ്ടെന്ന പ്രചാരങ്ങൾ നടക്കുന്നുണ്ട്. ജനങ്ങളെ ഉള്പെടുത്തികൊണ്ട് പദ്ധതി നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള കരടിന്മേല്‍ കേരളത്തിലും കര്‍ണാടകയിലുമാണ് പരാതികള്‍ അവശേഷിക്കുന്നത്. ക്രൈസ്തവ സംഘടനങ്ങള്‍ പരാതി നല്‍കിയിട്ടുണ്ട്.

മറ്റ് സംസ്ഥാനങ്ങളിലെ പോലെ തന്നെ പരിഹാരം കാണും . ആറ് മാസത്തിനകം അന്തിമവിജ്ഞാപനം പുറത്തിറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ’’ – വനം, പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ക്രൈസ്തവ സംഘടനങ്ങള്‍ തുടക്കം മുതൽ തന്നെ എതിർപ്പുകളാണ് ഉന്നയിക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ