'ഓപ്പറേഷന്‍ സൈലന്‍സ്; ' കോഴിക്കോട് സൈലന്‍സര്‍ അള്‍ട്ടറേഷന്‍ നടത്തിയ 36 വാഹനങ്ങള്‍ക്ക് എതിരെ നടപടി

കോഴിക്കോട് ‘ഓപ്പറേഷന്‍ സൈലന്‍സില്‍’ കുടുങ്ങി 36 വാഹനങ്ങള്‍. അനധികൃതമായി സൈലന്‍സര്‍ അള്‍ട്ടറേഷന്‍ നടത്തിയ 36 വാഹനങ്ങള്‍ക്കെതിരെയാണ് നടപടി എടുത്തത്.ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് കോഴിക്കോട് ജില്ലയില്‍ മാത്രം നടത്തിയ പരിശോധനയിലാണ് നടപടി.

ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാത്തവ ഉള്‍പ്പടെ 131 വാഹനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 3,51,390 രൂപ പിഴയായി ഈടാക്കി. കോഴിക്കോട് ആര്‍.ടി.ഒ സുമേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

വാഹനങ്ങളില്‍ അനധികൃതമായി സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങളെ പിടികൂടാനാണ് ഓപ്പറേഷന്‍ സൈലന്‍സ് എന്ന പേരില്‍ പരിശോധന ശക്തമാക്കിയത്. ഇതിന് പുറമേ ഹാന്‍ഡില്‍ ബാറില്‍ മാറ്റങ്ങള്‍ വരുത്തുക, രൂപ മാറ്റം വരുത്തുക, ഹെഡ്ലൈറ്റിന് വെളിച്ചം കൂട്ടുക എന്നിവയിലും നടപടി ഉണ്ടാകും.

18ാം തിയതി വരെ പരിശോധന തുടരാനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ