റെയില്‍വേ വിഹിതത്തില്‍ കേരളത്തിന് 'പൊതിയാത്തേങ്ങ'

റെയിൽവേ വിഹിതത്തിൽ കേരളത്തിനു വിവിധ പദ്ധതികൾക്കു പണം ലഭിക്കുമെങ്കിലും വേഗത്തിലാകുന്നതു കുറുപ്പന്തറ-ചിങ്ങവനം, തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ മാത്രമാകും. കഴിഞ്ഞ രണ്ടു ബജറ്റുകളിലും 1000 കോടിരൂപ വീതം ലഭിച്ചെങ്കിലും പകുതി മാത്രമാണു കേരളത്തിൽ ചെലവാക്കാൻ കഴിഞ്ഞത്.

എസ്റ്റിമേറ്റിന് അനുമതിയില്ലാത്തതിനാൽ കേരളത്തിനു കിട്ടുന്ന ബജറ്റ് വിഹിതം പൊതിയാത്തേങ്ങ പോലെയാണ്. അങ്കമാലി-എരുമേലി ശബരി പാത (114 കിലോമീറ്റർ), അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കൽ പദ്ധതികളുടെ എസ്റ്റിമേറ്റിനു റെയിൽവേ ബോർഡ് അനുമതിയില്ല. അതിനാൽ പണം ലഭിച്ചാലും ചെലവാക്കാൻ കഴിയില്ല.

കേരള റെയിൽവേ ഡവലപ്മെന്റ് കോർപറേഷൻ (കെആർഡിസി) തലശേരി-മൈസൂരു പാത, തിരുവനന്തപുരം–കാസർകോട് സെമി ഹൈസ്പീഡ് പാത, ബാലരാമപുരം–വിഴിഞ്ഞം സീപോർട്ട് പാത, എറണാകുളം പഴയ റെയിൽവേ സ്റ്റേഷൻ നവീകരണം എന്നിങ്ങനെ നാലു പദ്ധതികൾ റെയിൽവേ ബോർഡിനു സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും വ്യക്തതയില്

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി