റെയില്‍വേ വിഹിതത്തില്‍ കേരളത്തിന് 'പൊതിയാത്തേങ്ങ'

റെയിൽവേ വിഹിതത്തിൽ കേരളത്തിനു വിവിധ പദ്ധതികൾക്കു പണം ലഭിക്കുമെങ്കിലും വേഗത്തിലാകുന്നതു കുറുപ്പന്തറ-ചിങ്ങവനം, തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ മാത്രമാകും. കഴിഞ്ഞ രണ്ടു ബജറ്റുകളിലും 1000 കോടിരൂപ വീതം ലഭിച്ചെങ്കിലും പകുതി മാത്രമാണു കേരളത്തിൽ ചെലവാക്കാൻ കഴിഞ്ഞത്.

എസ്റ്റിമേറ്റിന് അനുമതിയില്ലാത്തതിനാൽ കേരളത്തിനു കിട്ടുന്ന ബജറ്റ് വിഹിതം പൊതിയാത്തേങ്ങ പോലെയാണ്. അങ്കമാലി-എരുമേലി ശബരി പാത (114 കിലോമീറ്റർ), അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കൽ പദ്ധതികളുടെ എസ്റ്റിമേറ്റിനു റെയിൽവേ ബോർഡ് അനുമതിയില്ല. അതിനാൽ പണം ലഭിച്ചാലും ചെലവാക്കാൻ കഴിയില്ല.

കേരള റെയിൽവേ ഡവലപ്മെന്റ് കോർപറേഷൻ (കെആർഡിസി) തലശേരി-മൈസൂരു പാത, തിരുവനന്തപുരം–കാസർകോട് സെമി ഹൈസ്പീഡ് പാത, ബാലരാമപുരം–വിഴിഞ്ഞം സീപോർട്ട് പാത, എറണാകുളം പഴയ റെയിൽവേ സ്റ്റേഷൻ നവീകരണം എന്നിങ്ങനെ നാലു പദ്ധതികൾ റെയിൽവേ ബോർഡിനു സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും വ്യക്തതയില്

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി