റെയില്‍വേ വിഹിതത്തില്‍ കേരളത്തിന് 'പൊതിയാത്തേങ്ങ'

റെയിൽവേ വിഹിതത്തിൽ കേരളത്തിനു വിവിധ പദ്ധതികൾക്കു പണം ലഭിക്കുമെങ്കിലും വേഗത്തിലാകുന്നതു കുറുപ്പന്തറ-ചിങ്ങവനം, തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ മാത്രമാകും. കഴിഞ്ഞ രണ്ടു ബജറ്റുകളിലും 1000 കോടിരൂപ വീതം ലഭിച്ചെങ്കിലും പകുതി മാത്രമാണു കേരളത്തിൽ ചെലവാക്കാൻ കഴിഞ്ഞത്.

എസ്റ്റിമേറ്റിന് അനുമതിയില്ലാത്തതിനാൽ കേരളത്തിനു കിട്ടുന്ന ബജറ്റ് വിഹിതം പൊതിയാത്തേങ്ങ പോലെയാണ്. അങ്കമാലി-എരുമേലി ശബരി പാത (114 കിലോമീറ്റർ), അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കൽ പദ്ധതികളുടെ എസ്റ്റിമേറ്റിനു റെയിൽവേ ബോർഡ് അനുമതിയില്ല. അതിനാൽ പണം ലഭിച്ചാലും ചെലവാക്കാൻ കഴിയില്ല.

കേരള റെയിൽവേ ഡവലപ്മെന്റ് കോർപറേഷൻ (കെആർഡിസി) തലശേരി-മൈസൂരു പാത, തിരുവനന്തപുരം–കാസർകോട് സെമി ഹൈസ്പീഡ് പാത, ബാലരാമപുരം–വിഴിഞ്ഞം സീപോർട്ട് പാത, എറണാകുളം പഴയ റെയിൽവേ സ്റ്റേഷൻ നവീകരണം എന്നിങ്ങനെ നാലു പദ്ധതികൾ റെയിൽവേ ബോർഡിനു സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും വ്യക്തതയില്

Latest Stories

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി