റെയില്‍വേ വിഹിതത്തില്‍ കേരളത്തിന് 'പൊതിയാത്തേങ്ങ'

റെയിൽവേ വിഹിതത്തിൽ കേരളത്തിനു വിവിധ പദ്ധതികൾക്കു പണം ലഭിക്കുമെങ്കിലും വേഗത്തിലാകുന്നതു കുറുപ്പന്തറ-ചിങ്ങവനം, തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ മാത്രമാകും. കഴിഞ്ഞ രണ്ടു ബജറ്റുകളിലും 1000 കോടിരൂപ വീതം ലഭിച്ചെങ്കിലും പകുതി മാത്രമാണു കേരളത്തിൽ ചെലവാക്കാൻ കഴിഞ്ഞത്.

എസ്റ്റിമേറ്റിന് അനുമതിയില്ലാത്തതിനാൽ കേരളത്തിനു കിട്ടുന്ന ബജറ്റ് വിഹിതം പൊതിയാത്തേങ്ങ പോലെയാണ്. അങ്കമാലി-എരുമേലി ശബരി പാത (114 കിലോമീറ്റർ), അമ്പലപ്പുഴ-എറണാകുളം പാത ഇരട്ടിപ്പിക്കൽ പദ്ധതികളുടെ എസ്റ്റിമേറ്റിനു റെയിൽവേ ബോർഡ് അനുമതിയില്ല. അതിനാൽ പണം ലഭിച്ചാലും ചെലവാക്കാൻ കഴിയില്ല.

കേരള റെയിൽവേ ഡവലപ്മെന്റ് കോർപറേഷൻ (കെആർഡിസി) തലശേരി-മൈസൂരു പാത, തിരുവനന്തപുരം–കാസർകോട് സെമി ഹൈസ്പീഡ് പാത, ബാലരാമപുരം–വിഴിഞ്ഞം സീപോർട്ട് പാത, എറണാകുളം പഴയ റെയിൽവേ സ്റ്റേഷൻ നവീകരണം എന്നിങ്ങനെ നാലു പദ്ധതികൾ റെയിൽവേ ബോർഡിനു സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിലും വ്യക്തതയില്

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ