'ഈ സിനിമ നമുക്ക് ഉഷാറാക്കണം, മായാതെ മനസ്സില്‍ നില്‍ക്കുന്നു ആ ചിരി'

അന്തരിച്ച പ്രമുഖ നടന്‍ കലിംഗ ശശിയെ് അനുസ്മരിച്ച് നിര്‍മ്മാതാണ് ഹസീബ് മേപ്പാട്ട്. ശശി അവസാനമായി അഭിനയച്ച ലാല്‍ ജോസ് ചിത്രത്തിന്റെ നിര്‍മ്മാതാവാണ് ഹസീബ് മേപ്പാട്ട്. അഭിനയിക്കാനെത്തിയപ്പോള്‍ മാനസികമായും ശാരീരികമായും വളരെ ക്ലേശത്തിലായിരുന്നിട്ടും അദ്ദേഹം കരാര്‍ പ്രകാരം തന്റെ ജോലി ഭംഗിയായി പൂര്‍ത്തിയാക്കിയന്നെ് ഹസീബ് പറയുന്നു.

ഹസീബിന്റെ കുറിപ്പ്….

ശശിയേട്ടനെ പരിചയപ്പെടുന്നത് , ഞാന്‍ നിര്‍മ്മിച്ച് നവാഗതനായകബീര്‍ പുഴമ്പ്രം സംവിധാനം ചെയ്ത എന്റെ ആദ്യ സിനിമയായ ലാല്‍ജോസ് എന്നു പേരായ സിനിമ ലൊക്കേഷനില്‍ വച്ചായിരുന്നു. എതാണ്ട് 10 ദിവസത്തോളം ശശിയേട്ടന്‍ എന്റെ ചിത്രത്തില്‍ അഭിനയിച്ചു. ചായക്കടക്കരാന്‍ വേലായുധന്‍ എന്ന കഥാപത്രമാണ് അദ്ദേഹം ചെയ്തത്. ക്ഷീണിതനായിരുന്നു. എങ്കിലും ലൊക്കേഷനില്‍ എത്തിയാല്‍ ശശിയേട്ടന്‍ നല്ല ഉഷാറിലാവും. ഒരു ദിവസം എടപ്പളിലെ ഒരു തിയേറ്ററ്റില്‍ വച്ചായിരുന്നു ഷുട്ട്. ചിത്രീകരണത്തിന് ഇടയില്‍ ശശിയേട്ടന്‍ കൂഴഞ്ഞു വീണു. എല്ലാവരും പേടിച്ച് പോയി. ഉടനെ ഞങ്ങള്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയി. എന്നാല്‍ ഹോസ്പ്പിറ്റലില്‍ നിന്ന് വന്നതിന് ശേഷം ശശിയേട്ടന്‍ മാനസികമായും ശാരീരികമായും തകര്‍ച്ചയിലായിരിന്നു. എന്നിട്ടും കരാര്‍ പ്രകാരം ഞാന്‍ എല്‍പ്പിച്ച ജോലി അദേഹം ഭംഗിയായി പുത്തിയാക്കി.

ആ ചിത്രത്തില്‍ ഞാന്‍ ഒരു ചെറിയ വേഷം ചെയ്തു. ഞാന്‍ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. ശശിയേട്ടന്റെ പാദങ്ങളില്‍ നമസ്‌ക്കരിച്ച ശേഷമാണ് ഞാന്‍ ക്യാമറയുടെ മുന്നില്‍ വന്നത്. ശശിയേട്ടന് അസുഖം കൂടിയതായി പിന്നീട് അറിഞ്ഞു. കൂടുതല്‍ റെസ്റ്റും പരിശോധനകളും ചെയ്യണം എന്നു പറഞ്ഞു. അഭിനയം കഴിഞ്ഞു ശശിയേട്ടന്‍ പോവുമ്പോഴും അറിയില്ലായിരുന്നു ഇനി ഒരു കൂടിക്കാഴ്ച്ച ഉണ്ടാവില്ല എന്ന്. ഒരിക്കല്‍ ശശിയേട്ടന്‍ പറഞ്ഞു, മോനെ ഈ സിനിമ നമുക്ക് ഉഷാറാക്കണം. ഇപ്പോഴും മായാതെ മനസ്സില്‍ നില്‍ക്കുന്നു ആ ചിരി. മനസ്സില്‍ നന്മയുള്ള മനുഷ്യന്‍. എന്റെ സിനിമ എനിക്ക് വലിയ സ്പനമായിരുന്നു. എല്ലാം നന്നായി നടന്നു. ഒത്തിരി പ്രയാസങ്ങള്‍ ഞാന്‍ സിനിമക്ക് വേണ്ടി സഹിച്ചു. താമസിയാതെ ചിത്രം തിയേറ്ററിലെത്തും. സിനിമ കാണാന്‍ ശശിയേട്ടന്‍ ഇല്ലാത്തത് എന്നും മനസില്‍ വേദനയാണ്. ജീവിതത്തിലെ നല്ല നിമിഷങ്ങളില്‍ ഒന്നായിരുന്നു ശശിയേട്ടന്റെ കുടെ ചെലവിട്ട സമയം.. മറക്കില്ല. ശശിയേട്ടാ. വിട.

Latest Stories

'ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതന വർധനവ് സ്വാഗതം ചെയ്യുന്നു, പക്ഷെ തൃപ്തി ഇല്ല'; ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ടെന്ന് ആശാ വർക്കേഴ്സ്

'ക്രിയാത്മകമായ വിമർശനങ്ങളാകാം, പക്ഷേ അത് സ്വന്തം ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന അതേ ഖജനാവിനെ തള്ളിപ്പറഞ്ഞുകൊണ്ടാകരുത്'; വി ഡി സതീശന് മറുപടിയുമായി മന്ത്രി വി ശിവൻകുട്ടി

അശ്വ (AŚVA): സ്കൂൾ വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം; ലൗഡേലിൽ പ്രഖ്യാപനം

'ഇത് തിരഞ്ഞെടുപ്പ് ലാക്കാക്കിയുള്ള ബജറ്റ് അല്ല, ആശ വർക്കർമാരുടേയും അംഗനവാടി ജീവനക്കാരുടേയുമുൾപ്പെടെയുള്ള അലവൻസിലെ പരിഷ്കരണം ഉത്തരവാദിത്തം'; കെ എൻ ബാലഗോപാൽ

'തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും, രാഹുൽ ഗാന്ധിയുമായി രണ്ട് മണിക്കൂർ എല്ലാം തുറന്ന് സംസാരിച്ചു'; സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന വാർത്തകൾ തള്ളി ശശി തരൂർ

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്