കെജിഎഫ് ഹൗസ് ഫുള്‍, തിയേറ്ററില്‍ നില്‍ക്കാനോ ഇരിക്കാനോ ഇടമില്ല, മാരകമായ നാലാം തരംഗം വരാനിരിക്കുന്നു: ഫസല്‍ ഗഫൂര്‍

തിയേറ്ററിറുകളിലുള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ഫസല്‍ ഗഫൂര്‍. കെജിഎഫ് രണ്ടാം ഭാഗം പ്രദര്‍ശനത്തിന് എത്തി രണ്ട് ആഴ്ചകള്‍ക്ക് ശേഷവും ഹൗസ്ഫുള്‍ ആയാണ് പ്രദര്‍ശനം തുടരുന്നതെന്നും തിയേറ്ററില്‍ നില്‍ക്കാനോ ഇരിക്കാനോ സ്ഥലമില്ലെന്നും അദ്ദേഹം പറഞ്ഞു.

തിയേറ്ററില്‍ മാത്രമല്ല. ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍ കാണാം. എന്താണ് വരാനിരിക്കുന്നതെന്ന് അറിയില്ല. മാരകമായ നാലാം തരംഗം വരാനിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്,’ ഫസല്‍ ഗഫൂര്‍ ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ 100 ശതമാനം ആളുകളെ പ്രവേശിപ്പിച്ചപ്പോഴും കേരളത്തില്‍ മാസങ്ങള്‍ക്ക് മുമ്പാണ് 100 ശതമാനം പ്രവേശന അനുമതി നല്‍കിയത്.
അനുമതി ലഭിച്ചശേഷം തിയേറ്ററുകളില്‍ വന്‍ വിജയമായ ചിത്രങ്ങളാണ് കെജിഎഫ് ചാപ്റ്റര്‍ 2, ആര്‍ ആര്‍ ആര്‍, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍. കേരളത്തില്‍ മാത്രമല്ല ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെയുള്ള ആളുകളെ തിയേറ്ററിലേക്കെത്തിക്കാനും ബോക്സ് ഓഫീസില്‍ വന്‍ കളക്ഷന്‍ നേടാനും ഈ സിനിമകള്‍ക്കായി.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം