കെജിഎഫ് ഹൗസ് ഫുള്‍, തിയേറ്ററില്‍ നില്‍ക്കാനോ ഇരിക്കാനോ ഇടമില്ല, മാരകമായ നാലാം തരംഗം വരാനിരിക്കുന്നു: ഫസല്‍ ഗഫൂര്‍

തിയേറ്ററിറുകളിലുള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം കോവിഡ് വ്യാപനത്തിന് കാരണമാകുമെന്ന് ഫസല്‍ ഗഫൂര്‍. കെജിഎഫ് രണ്ടാം ഭാഗം പ്രദര്‍ശനത്തിന് എത്തി രണ്ട് ആഴ്ചകള്‍ക്ക് ശേഷവും ഹൗസ്ഫുള്‍ ആയാണ് പ്രദര്‍ശനം തുടരുന്നതെന്നും തിയേറ്ററില്‍ നില്‍ക്കാനോ ഇരിക്കാനോ സ്ഥലമില്ലെന്നും അദ്ദേഹം പറഞ്ഞു.

തിയേറ്ററില്‍ മാത്രമല്ല. ആളുകള്‍ കൂടുന്ന സ്ഥലങ്ങള്‍ കാണാം. എന്താണ് വരാനിരിക്കുന്നതെന്ന് അറിയില്ല. മാരകമായ നാലാം തരംഗം വരാനിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്,’ ഫസല്‍ ഗഫൂര്‍ ചൂണ്ടിക്കാട്ടി.

കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ 100 ശതമാനം ആളുകളെ പ്രവേശിപ്പിച്ചപ്പോഴും കേരളത്തില്‍ മാസങ്ങള്‍ക്ക് മുമ്പാണ് 100 ശതമാനം പ്രവേശന അനുമതി നല്‍കിയത്.
അനുമതി ലഭിച്ചശേഷം തിയേറ്ററുകളില്‍ വന്‍ വിജയമായ ചിത്രങ്ങളാണ് കെജിഎഫ് ചാപ്റ്റര്‍ 2, ആര്‍ ആര്‍ ആര്‍, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങള്‍. കേരളത്തില്‍ മാത്രമല്ല ഉത്തരേന്ത്യയില്‍ ഉള്‍പ്പെടെയുള്ള ആളുകളെ തിയേറ്ററിലേക്കെത്തിക്കാനും ബോക്സ് ഓഫീസില്‍ വന്‍ കളക്ഷന്‍ നേടാനും ഈ സിനിമകള്‍ക്കായി.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്