ഇനി അത് പോരാ.. പ്രതിഫലം കുത്തനെ ഉയർത്തി ബാലയ്യ; കാരണം തുടർച്ചയായ ഹിറ്റുകളോ?

മലയാളികൾ ട്രോളുകളിലൂടെ പരിചിതമായ താരമാണ് നന്ദമൂരി ബാലകൃഷണ. പൊതുവിടങ്ങളിലെ താരത്തിന്റെ പെരുമാറ്റം വിമർശനങ്ങളിലേക്കും വിവാദങ്ങളിലേക്കും നയിക്കാറുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി തൊട്ടതെല്ലാം പൊന്നാക്കുകയാണ് താരം. ഇപ്പോഴിതാ ബാലയ്യ തന്റെ പ്രതിഫലം കുത്തനെ ഉയർത്തിയെന്ന അപ്ഡേറ്റ് ആണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

12 കോടി മുതൽ 18 കോടി വരെയാണ് നിലവിൽ ഓരോ സിനിമയ്ക്കും ബാലയ്യ വാങ്ങുന്നത്. എന്നാൽ തന്റെ അടുത്ത ചിത്രത്തിന് താരം വാങ്ങാൻ പോകുന്ന പ്രതിഫലമാണ് ഇപ്പോൾ ചർച്ചയാകുന്നത്. ‘അഖണ്ഡ 2’ എന്ന പുതിയ ചിത്രത്തിന് 35 കോടിയാണ് ബാലയ്യ വാങ്ങുന്നത്.

‘അഖണ്ഡ 2’ന് പിന്നാലെ ഗോപിചന്ദ് മല്ലിനേനി സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിൽ 45 കോടിയാണ് ബാലയ്യ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ഗ്രേറ്റ് ആന്ധ്ര.കോം റിപ്പോർട്ട് ചെയ്യുന്നത്. ബാലയ്യയുടെ സിനിമകൾ തുടർച്ചയായി 100 കോടി നേടുന്നതുകൊണ്ടാണ് നടൻ പ്രതിഫലം ഉയർത്തിയത് എന്നാണ് റിപോർട്ടുകൾ.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി