'ക്ലൈമാക്‌സില്‍ നാടന്‍തല്ല് തന്നെ വേണം; വെള്ളം ചേര്‍ക്കാന്‍ പറ്റില്ല, അതുകൊണ്ട് മമ്മൂട്ടി ചെയ്താല്‍ ശരിയാവില്ലെന്ന് തോന്നി'

സച്ചിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായിരുന്നു അയ്യപ്പനും കോശിയും. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പന്‍ നായരായി ബിജു മേനോന്‍ വേഷമിട്ടപ്പോള്‍ പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിന് ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശി കുര്യനായാണ് പൃഥ്വിരാജ് എത്തിയ ഈ സിനിമയില്‍ അയ്യപ്പന്‍ നായരായി മമ്മൂട്ടിയെയാണ് ആദ്യം കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതെന്നാണ് സച്ചിയുടെ ഭാര്യ സിജി പറയുന്നത്.

ചിത്രത്തില്‍ ബിജുമേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയാണ് ആദ്യം സച്ചിയുടെ മനസ്സില്‍ ഉണ്ടായിരുന്നത്. അയ്യപ്പനും കോശിയും ചിത്രത്തിന്റെ തിരക്കഥ ആലോചിച്ചു തുടങ്ങിയപ്പോള്‍ അയ്യപ്പന്‍നായര്‍ മമ്മൂട്ടിയും കോശി ബിജുമേനോനുമായിരുന്നു. ഓരോ സീനും എഴുതി തന്നെ വായിച്ചുകേള്‍പ്പിക്കുമ്പോള്‍ മമ്മൂട്ടിയെയായിരുന്നു സച്ചി ഉദ്ദേശിച്ചിരുന്നത്. ക്ലൈമാക്സ് എഴുതിയപ്പോഴാണ്് ഇത് മമ്മൂട്ടിയ്ക്ക്് ചെയ്താല്‍ ശരിയാവില്ലെന്ന് മനസ്സിലായത്. ക്ലൈമാക്സില്‍ നാടന്‍ തല്ല് വേണം, അതില്‍ വെള്ളം ചേര്‍ക്കാന്‍ പറ്റില്ല.

അതുകൊണ്ടാണ് പൃഥ്വിരാജിനെയും ബിജു മേനോനേയും സെലക്ട് ചെയ്തത്. രാജു ഈ വേഷം ചെയ്യുമോയെന്ന് താന്‍ ചോദിച്ചപ്പോള്‍ ഈ രണ്ട് കഥാപാത്രങ്ങള്‍ രാജുവിന്റെ മുന്നില്‍ നീട്ടിയാല്‍ രാജു കോശിയെ സെലക്ട് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞിരുന്നുവെന്നും ഒരഭിമുഖത്തില്‍ സച്ചിയുടെ ഭാര്യ സിജി പറഞ്ഞു.

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു