മിസ് കോള്‍ കണ്ടാലും തിരിച്ച് വിളിക്കില്ല, മമ്മൂട്ടി അങ്ങനെയല്ല, ഇനി സ്‌പെഷ്യല്‍ സിനിമകള്‍ അദ്ദേഹത്തിനൊപ്പം: സിബി മലയില്‍

ഇനി തന്റെ സ്‌പെഷ്യല്‍ സിനിമകളെല്ലാം മമ്മൂട്ടിക്കൊപ്പമായിരിക്കുമെന്ന് സംവിധായകന്‍ സിബി മലയില്‍. മോഹന്‍ലാല്‍ താന്‍ എന്ത് അഭിനയിക്കണമെന്നതില്‍ തീരുമാനമെടുക്കേണ്ടത് അനിവാര്യം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലപ്പോഴും ഫോണ്‍ വിളിച്ചാല്‍ ചില താരങ്ങള്‍ എടുക്കാത്ത സ്ഥിതിയുണ്ട്. മിസ് കോള്‍ കണ്ടാലും തിരിച്ച് വിളിക്കാറില്ല. സാമാന്യ മര്യാദപോലുമില്ല. ഞാന്‍ എനിക്ക് വരുന്ന പരിചയമുള്ള കോളുകള്‍ എടുക്കും. പക്ഷെ പല താരങ്ങളും തിരിച്ച് വിളിക്കാനുള്ള മര്യാദ കാണിക്കാറില്ല. ഞാന്‍ എന്ത് അഭിനയിക്കണമെന്നതില്‍ തീരുമാനം എടുക്കേണ്ടത് മോഹന്‍ലാല്‍ തന്നെയാണ്.’

മമ്മൂട്ടിക്കുള്ളപോലെയുള്ള ആ?ഗ്രഹങ്ങള്‍ അഭിനേതാക്കള്‍ക്ക് ഉണ്ടാവണം. മമ്മൂട്ടിയെ വിളിച്ചാല്‍ പ്രോപ്പറായി പ്രതികരിക്കും. മമ്മൂട്ടിയെ അപ്രോച്ച് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടില്ല.’ഉള്ള ശുദ്ധമായ ജെനുവിനായ മനുഷ്യനാണ് മമ്മൂട്ടി. ഇനി സ്‌പെഷ്യല്‍ ആയിട്ടുള്ള സിനിമകളെ മമ്മൂട്ടിക്കൊപ്പമൊക്കെ ചെയ്യാന്‍ പറ്റൂ.

മ്മൂട്ടിയെ വെച്ചൊരു സിനിമ ചെയ്യണമെന്നത് ആഗ്രഹമാണ്. പക്ഷെ ഒരു കാഷ്യല്‍ സിനിമ അ?ദ്ദേഹത്തോടൊപ്പം ചെയ്താല്‍ പോര. നല്ല കഥയും കഥാപാത്രവുമായിരിക്കണം’ സിബി മലയില്‍ പറയുന്നു.

ആസിഫ് അലി നായകനായ കൊത്താണ് ഏറ്റവും അവസാനം റിലീസ് ചെയ്യപ്പെട്ട സിബി മലയില്‍ സിനിമ. ചിത്രത്തില്‍ നിഖില വിമലും റോഷന്‍ മാത്യുവുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Latest Stories

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ