'നടിച്ചാല്‍ പോരെ എന്തിനാണ് പടം പിടിക്കുന്നത്?, സംവിധാനം താനല്ല മധുവാണെന്നും പലരും പ്രചരിപ്പിച്ചു'

സംവിധായികയാകാന്‍ ഒരുങ്ങിയപ്പോള്‍ തന്റെ നേരെയുണ്ടായ രൂക്ഷശ വിമര്‍ശനങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് നടി ഷീല. അഭിനയം മടുത്ത് സംവിധായികയുടെ കുപ്പായമണിഞ്ഞതെങ്കിലും ഷീലക്ക് നടിച്ചാല്‍ പോരെ എന്തിനാണ് പടം പിടിക്കുന്നത് എന്നായിരുന്നു പലരുടെയും ഭാവമെന്ന് ഷീല പറയുന്നു.

“”കുറേക്കഴിയുമ്പോള്‍ എല്ലാത്തിനോടും മടുപ്പു വരും. അങ്ങനെ അഭിനയം മടുത്തപ്പോഴാണു സംവിധായികയുടെ കുപ്പായമണിഞ്ഞത്. അതത്ര എളുപ്പമുള്ള പണിയല്ലെന്നറിഞ്ഞു പിന്‍മാറി. ഷീല നടിച്ചാല്‍ പോരേ എന്തിനാണു പടം പിടിക്കുന്നത് എന്ന ഭാവമായിരുന്നു പലര്‍ക്കും. സംവിധാനം ചെയ്യുന്നതു താനല്ലെന്നും നായകന്‍ മധുവാണെന്നും വരെ പലരും പ്രചരിപ്പിച്ചു”” എന്ന് ഷീല ഒരു അഭിമുഖത്തിനിടെ പറഞ്ഞു.

സിനിമ മടുത്തപ്പോഴാണ് അവസാനിപ്പിച്ച് രണ്ട് പതിറ്റാണ്ട് ഊട്ടിയില്‍ വീട്ടമ്മയായി കഴിഞ്ഞതെന്ന് ഷീല പറഞ്ഞു. ചിത്രരചന ജീവനായിരുന്നെങ്കിലും അത് പലരും വരച്ച് കൊടുത്തതാണെന്ന് പറഞ്ഞും വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നതായും ഷീല വ്യക്തമാക്കി.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി