ഫെമിനിസത്തില്‍ ഒന്നും ഇടപെടാറില്ല; അതൊന്നും എന്റെയടുത്ത് ചോദിക്കരുത്: ശാന്തി കൃഷ്ണ

മീ ടൂ ആരോപണങ്ങളില്‍ തന്റെ അഭിപ്രായം വ്യക്തമാക്കി നടി ശാന്തി കൃഷ്ണ. ബിഹൈന്‍ഡ്വുഡ്സ് ഐസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി മനസ്സുതുറന്നത്. സിനിമാ മേഖലയില്‍ ഡബ്ല്യു.സി.സി പോലുള്ള സംഘടനകളും ഉണ്ടായി വരുന്നുണ്ടല്ലോ, അതിനെക്കുറിച്ചുള്ള അഭിപ്രായമെന്താണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കി.

ഇങ്ങനെയുള്ള ചോദ്യങ്ങളൊന്നും എന്റെയടുത്ത് ചോദിക്കരുത്. ഐ ആം നോട്ട് അറ്റ് ഓള്‍ ഇന്‍ടു ഫെമിനിസം ഓര്‍ എനിതിങ് . ഒന്നിലും ഞാന്‍ ഇടപെടാറുമില്ല, ഒന്നിനെക്കുറിച്ചും സംസാരിക്കാറുമില്ല. ഐ ഡോണ്ട് സ്പീക്ക് എബൗട്ട് ഇറ്റ് എന്നാണ് അവര്‍ പറഞ്ഞത്.

ഓരോരുത്തര്‍ക്കും ഫെമിനിസത്തെക്കുറിച്ച് വ്യത്യസ്തമായ ചിന്തകളുണ്ടാകും. ഞാന്‍ ആ വഴിക്കേ പോകാറില്ല. ഞാന്‍ തുല്യമായ അവകാശങ്ങളിലാണ് വിശ്വസിക്കുന്നത്. ശരിയാണ്, തുല്യ അവകാശം വേണം. അങ്ങോട്ടുമിങ്ങോട്ടും ഒരു മര്യാദ, അങ്ങോട്ടുമിങ്ങോട്ടും ബഹുമാനം വേണം. സ്ത്രീ, പുരുഷന്‍, അങ്ങനെയിങ്ങനെ എന്നൊന്നുമില്ല. നമ്മളെല്ലാവരും മനുഷ്യരാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ