അത്തരം സിനിമകളാണ് സിനിമാവ്യവസായത്തെ താങ്ങിനിര്‍ത്തുന്നത്, അതൊക്കെ വേണം എന്ന പക്ഷക്കാരനാണ് ഞാന്‍; വ്യക്തമാക്കി ഷാഫി

മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ധാരാളം ഹിറ്റ് കോമഡി സിനിമകളുടെ ശില്‍പ്പിയാണ് ഷാഫി. സിനിമകള്‍ ഇറങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ട്രോളുകളിലെ കഥാപാത്രങ്ങളായും ചാറ്റ് സ്റ്റിക്കറുകളായും ഇവര്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. ഇപ്പോഴിതാ വ്യത്യസ്ത ജോണറുകളില്‍പ്പെട്ട സിനിമകളെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. തിയേറ്ററുകളില്‍ ആളെ കയറ്റുന്ന കോമഡി മാസ് സിനിമകളാണ് സിനിമവ്യവസായത്തെ താങ്ങി നിര്‍ത്തുന്നതെന്നും അവ അനിവാര്യമാണെന്നും ഷാഫി പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍

വാര്‍ ഫിലിം, സെന്റിമെന്റല്‍ ഫിലിം ഒഴികെ എല്ലാ സിനിമയും ഞാന്‍ കാണാറുണ്ട്. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങളല്ലേ. വിമര്‍ശനങ്ങളെയും അഭിനന്ദനങ്ങളെയും ഒരേ പോലെ കാണുന്നു. റിയലസ്റ്റിക് സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. സാഹചര്യം ഒത്തുവന്നാല്‍ ചെയ്യും. മലയാളസിനിമയില്‍ കലാമൂല്യമുളള ചിത്രങ്ങള്‍ ചെയ്യുന്ന ഒരുപാട് സംവിധായകരുണ്ട്. എന്നാല്‍ തിയറ്ററില്‍ ആളുകളെ കേറ്റുന്ന മാസ്സ്, കോമഡി സിനിമകളും വേണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. കാരണം അത്തരം സിനിമകളാണ് സിനിമാവ്യവസായത്തെ തങ്ങിനിര്‍ത്തുന്നത്.

Latest Stories

വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് കൊടുംവേനലിൽ കുട്ടികളെ നിർത്തിച്ചു; കുഴഞ്ഞുവീണ് കുട്ടികൾ; പ്രഭുദേവയുടെ നൃത്തപരിപാടിക്കെതിരെ പ്രതിഷേധം കനക്കുന്നു

ആരാണ് കിഷോരി ലാല്‍ ശര്‍മ?

ഹാർദികിന്റെ കീഴിൽ കളിക്കുമ്പോൾ ഉള്ള പ്രശ്നങ്ങൾ, വിശദീകരണവുമായി രോഹിത് ശർമ്മ

റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് രാഹുല്‍ ഗാന്ധി; ഒപ്പം സോണിയ ഗാന്ധിയും പ്രിയങ്കയും

IPL 2024: അവന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി രത്നം, അപൂര്‍വ്വ പ്രതിഭ; പ്രശംസിച്ച് ഷെയ്ന്‍ വാട്‌സണ്‍

സ്ത്രീയാണെന്ന യാതൊരു പരിഗണനയും തരാതെ മോശമായി സംസാരിച്ചു, യദു റോഡില്‍ സ്ഥിരമായി റോക്കി ഭായ് കളിക്കുന്നവന്‍..; പരാതിയും ചിത്രങ്ങളുമായി നടി റോഷ്‌ന

രോഹിത് വെമുലയുടെ ആത്മഹത്യ; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

ഇർഫാൻ ഇന്നുണ്ടായിരുന്നെങ്കിൽ ഫഹദ് ഫാസിലിന്റെ ആ സിനിമ ചെയ്ത സംവിധായകനുമായി തനിക്ക് വർക്ക് ചെയ്യണമെന്ന് എന്നോട് പറഞ്ഞേനെ; വൈകാരിക കുറിപ്പുമായി ഭാര്യ സുതപ സിക്ദർ

രാസകേളികള്‍ക്ക് 25 കന്യകമാരുടെ സംഘം; ആടിയും പാടിയും രസിപ്പിക്കാന്‍ കിം ജോങ് ഉന്നിന്റെ പ്ലഷര്‍ സ്‌ക്വാഡ്

കുട്ടി ചാപിള്ളയായിരുന്നോ ജീവനുണ്ടായിരുന്നോ എന്ന് പോസ്റ്റുമോര്‍ട്ടത്തിലെ വ്യക്തമാകുവെന്ന് കമ്മീഷണർ; യുവതി പീഡനത്തിന് ഇരയായതായി സംശയം