നോ പറയേണ്ടിടത്ത് നോ പറഞ്ഞ് തന്നെ മുന്നോട്ട് പോകണം,ഇന്നത്തെ പെണ്‍കുട്ടികള്‍ പഠിക്കേണ്ടത് അതാണ്: പൊന്നമ്മ ബാബു

ഒരുകാര്യം ഇഷ്ടമല്ലെങ്കില്‍ അത് ആരുടെ തുറന്ന് പറയുന്നതിൽ താൻ മടിക്കാറില്ലെന്ന് പൊന്നമ്മ ബാബു. നോ പറയേണ്ടിടത്ത് നോ പറഞ്ഞ് തന്നെ മുന്നോട്ട് പോകണമെന്നും ഇന്ത്യഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. തീരുമാനം എടുക്കേണ്ടത് നമ്മളാണ്. പക്ഷെ നിങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടെങ്കിൽ സിനിമ നിങ്ങളിലേക്ക് തന്നെ എത്തിച്ചേരും.

നോയും യെസും നമ്മളുടെ കയ്യിലിരിക്കുന്ന കാര്യമാണ്. നമ്മളാണ് പറയേണ്ടത്. വേഷമില്ല പൊക്കോ എന്ന് പറഞ്ഞ് വിട്ടേക്കാം, പക്ഷെ നിങ്ങളെ തേടി മറ്റൊരു അവസരമുണ്ടായേക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

സിനിമ കുറച്ച് കൂടെ ഗ്ലാമർ ഉള്ളതുകൊണ്ടാണ് സിനിമ രംഗത്തെ വാർത്തകളൊക്കെ പെട്ടെന്ന് ജനങ്ങളിലേക്ക് എത്തുന്നത്. സിനിമയിലെത്തുമ്പോഴും നല്ല വിദ്യഭ്യാസം വേണം. അതുണ്ടെങ്കില്‍ സിനിമയില്ലെങ്കിലും കുഴപ്പമില്ല എന്നൊരു ധൈര്യമുണ്ട്.

ഒരാള്‍ നടിയാകണമെന്ന് തലയിലുണ്ടെങ്കില്‍ ആ കുട്ടി വന്നിരിക്കും. പണ്ടത്തെപോലെയല്ല ഇപ്പോഴത്തെ കുട്ടികളൊക്കെ നല്ല വിദ്യഭ്യാസമുള്ളവരാണ്. അവര്‍ നോ പറയുന്നവരാണ്, പോടോ എന്ന് പറയുന്നവരാണെന്നും അവർ കൂട്ടിച്ചേർത്തു

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി