'അന്ന് ഞാന്‍ അവള്‍ക്ക് ഒരു സഹായവും ചെയ്തു നല്‍കിയില്ല'; മകളോട് മാപ്പ് പറഞ്ഞ് ശരത്കുമാര്‍

സൗത്ത് ഇന്ത്യന്‍ നടന്‍മാരില്‍ പ്രമുഖനാണ് ശരത് കുമാര്‍. ഭാര്യ രാധികയും മകള്‍ വരലക്ഷ്മിയും അഭിനയരംഗത്തുണ്ട്. പോടാ പോടീ എന്ന തമിഴ് ചിത്രത്തിലൂടെയാണ് വരലക്ഷ്മി അഭിനയരംഗത്തെത്തുന്നത്. നായികയായും പ്രതിനായികയായും കൈനിറയെ ചിത്രങ്ങളാണ് വരലക്ഷ്മിയ്ക്കുള്ളത്. ഇപ്പോഴിതാ മകളോട് മാപ്പ് ചോദിച്ച് രംഗത്ത് വന്നിരിക്കുകയാണ് ശരത്കുമാര്‍.

വരലക്ഷ്മിയുടെ ആദ്യ സിനിമ പോടാ പോടി ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ റിലീസ് തടസ്സപ്പെട്ടപ്പോള്‍ താന്‍ യാതൊരു തരത്തിലുള്ള സഹായവും ചെയ്തു നല്‍കിയില്ലെന്ന് പറഞ്ഞാണ് ശരത്കുമാര്‍ മകളോട് മാപ്പ് പറഞ്ഞത്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിനിടെയാണ് ശരത്കുമാര്‍ മനസ്സ് തുറന്നത്.

വരലക്ഷ്മി ആരുടെയും പിന്തുണയുമില്ലാതെ സിനിമയില്‍ തന്റേതായ ഇടം നേടി. അര്‍പ്പണബോധവും കഠിനാധ്വാനവുമാണ് അവളെ വിജയത്തിലേക്കെത്തിച്ചത് അതില്‍ പിതാവ് എന്ന നിലയില്‍ ഏറെ അഭിമാനിക്കുന്നതായും ശരത്കുമാര്‍ പറഞ്ഞു.

Latest Stories

അപകടശേഷം അവൻ ആകെ തകർന്നു, എന്നോട് ചോദിച്ചത് ഒരേയൊരു കാര്യം മാത്രം, എന്നാൽ അമ്മ ചോദിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തി ഡോക്ടർ

മരിക്കുന്നതിന് തൊട്ട് മുമ്പ് വീട്ടിലെ പൂജയ്ക്ക് വേണ്ടി ഉപവാസം, ഷെഫാലിയുടെ മരണത്തിന് കാരണമായത് ആന്റി ഏജിങ് മരുന്നുകൾ?

സര്‍ക്കാര്‍ സൂംബയുമായി മുന്നോട്ടുപോകണം; വെറുതെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു, ഒരു വിഭാഗം മുസ്ലിം നേതൃത്വത്തിന്റെ നിലപാട് ശരിയല്ലെന്ന് വെള്ളാപ്പള്ളി നടേശന്‍

എഷ്യാ കപ്പിൽ ഇന്ത്യ- പാക് പോരാട്ടത്തിന് സാധ്യത? ടൂർണമെന്റ് സെപ്റ്റംബറിൽ നടത്താൻ നീക്കം

മനുസ്മൃതി വിഷയത്തില്‍ ഉത്തരം പറയേണ്ടത് ആര്‍എസ്എസ് ആണ്; ആര്‍എസ്എസിന്റെ ചിന്തകള്‍ മാറിയിട്ടുണ്ടെന്ന് ശശി തരൂര്‍

നമ്മള്‍ ഇല്ലാതായാലും 'ചുരുളി' നിലനില്‍ക്കും, ഇങ്ങനത്തെ വേഷമേ ചെയ്യാന്‍ കഴിയൂ എന്ന് പറയാനുള്ള അവകാശം എനിക്കില്ല : വിനയ് ഫോർട്ട്

'കേരളത്തിന്റെ ആരോഗ്യരംഗം വെന്റിലേറ്ററിൽ, ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിനാണ്'; വിഡി സതീശൻ

കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് അപകടം; ഒരു അതിഥി തൊഴിലാളി മരിച്ചു

നസീറും മമ്മൂട്ടിയും മോഹൻലാലുമൊക്കെ ആയിട്ടുണ്ട്, കോലം ഇങ്ങനെ ആയോണ്ട് അറിയാത്തതാണ്; അതൊക്കെ തമാശയായിട്ട് തന്നെ പറയാം.. : ഇന്ദ്രൻസ്

പന്തിന്റെ നാടകം എന്നെ ഞെട്ടിച്ചു, പിന്നീടാണ് സംഭവം പിടികിട്ടിയത്, ടി20 ലോകകപ്പ് ഫൈനലിലെ അനുഭവം പങ്കുവച്ച് രോഹിത് ശർമ്മ