പണം ലഭിക്കുമ്പോഴെല്ലാം ആ വനിതാ നിർമ്മാതാവിന്റെ കവിളിൽ ചുംബിക്കണമായിരുന്നു; കരിയറിന്റെ ആദ്യകാല പ്രതിസന്ധികളെക്കുറിച്ച് സെയ്ഫ് അലി ഖാൻ

സിനിമാ മേഖലയിലെ തന്റെ ആദ്യകാലങ്ങളെക്കുറിച്ചും താൻ കണ്ട പോരാട്ടങ്ങളെക്കുറിച്ചും നടൻ സൈഫ് അലി ഖാൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടുകയാണിപ്പോൾ. ബോളിവുഡിൽ അറിയപ്പെടുന്ന താരമായി മാറുന്നതിനുമുൻപ് ഏറെ കഷ്ടപ്പാടുകൾ നിറഞ്ഞ ഘട്ടമുണ്ടായിരുന്നെന്ന് വെളിപ്പെടുത്തുകയാണ് താരം.

വെല്ലുവിളി നിറഞ്ഞതും അസാധാരണവുമായ ഒരു തുടക്കമായിരുന്നു തന്റേത് എന്നും സമകാലികരിൽ നിന്ന് വ്യത്യസ്തമായി, തനിക്ക് നേരത്തെ തന്നെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ ഉണ്ടായിരുന്നുവെന്നും നടൻ പറഞ്ഞു. എസ്ക്വയർ ഇന്ത്യയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 കരിയറിന്റെ തുടക്കത്തിൽ ആഴ്ചയിൽ ആയിരം രൂപയാണ് പ്രതിഫലമായി ലഭിച്ചിരുന്നത്. എന്നാൽ അതിനൊരു അസാധാരണമായ വ്യവസ്ഥയുണ്ടായിരുന്നു. പണം ലഭിക്കുമ്പോഴെല്ലാം നിർമ്മാതാവിൻ്റെ കവിളിൽ പത്ത് തവണ ചുംബിക്കണമെന്നതായിരുന്നു ആ നിബന്ധനയെന്നും സെയ്ഫ് പറഞ്ഞു.

21-ാം വയസ്സിൽ അമൃത സിങ്ങിനെ വിവാഹം കഴിച്ച് 25-ാം വയസ്സിൽ അച്ഛനായതിനാൽ വളരെ ചെറുപ്രായത്തിൽ തന്നെ സാമ്പത്തിക ഉത്തരവാദിത്തങ്ങൾ വഹിച്ചിരുന്ന സമയത്തെക്കുറിച്ചും അദ്ദേഹം ഓർമ്മിച്ചു. അലി ഖാൻ തന്റെ ആദ്യത്തെ കുട്ടിയാണ് സാറ, അതിനുശേഷം മകൻ ഇബ്രാഹിം ജനിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ