ചിരു പോയിട്ടും എല്ലാ ദിവസവും ഞങ്ങള്‍ കാണുന്നുണ്ട്, നമുക്ക് വീട്ടില്‍ പോവാമെന്ന് എന്നോട് പറയും: മേഘ്‌ന രാജ്

ചിരഞ്ജീവി സര്‍ജയുടെ വേദനയില്‍ കഴിഞ്ഞിരുന്ന മേഘ്‌ന രാജിന്റെ കുടുംബത്തില്‍ സന്തോഷം നിറച്ചാണ് ജൂനിയര്‍ ചിരു എത്തിയത്. സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്‌നമാണെന്ന് കരുതാനാണ് താത്പര്യം എന്നാണ് മേഘ്‌ന പറയുന്നത്. കൗമുദി ഫ്‌ളാഷ് മൂവീസിനോടാണ് താരം പ്രതികരിച്ചിരിക്കുന്നത്.

തന്റെ ജീവിതം തിരിച്ചറിഞ്ഞതും തന്നെ പൂര്‍ണമായി മനസിലാക്കിയതും ചിരു മാത്രമാണ്. ചിരു പോയിട്ടും എല്ലാ ദിവസവും തങ്ങള്‍ കാണുന്നുണ്ട്. സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്നമെന്ന് കരുതാനാണ് താത്പര്യം. നമുക്ക് വീട്ടില്‍ പോവാമെന്ന് തന്നോട് പറയും എന്നാണ് മേഘ്‌ന പറയുന്നത്.

Meghana Raj talks about Chiranjeevi Sarja's death for the first time, says 'will continue acting as my husband would have never wanted me to quit'

കഴിഞ്ഞ വര്‍ഷം ജൂണ്‍ 7ന് ആയിരുന്നു കന്നട താരമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം. മേഘ്‌ന നാല് മാസം ഗര്‍ഭിണി ആയിരിക്കവെ ആയിരുന്നു താരത്തിന്റെ വിയോഗം. ചിരുവിനോട് എല്ലാ ദിവസവും വഴക്ക് കൂടാറുണ്ട്. ഇപ്പോവും വഴക്ക് കൂടണമെന്ന് തോന്നുന്നുണ്ട്.

PHOTOS: Late Chiranjeevi Sarja and Meghana Raj's son turns 6 months old; Family celebrates with a theme party | PINKVILLA

സുഹൃത്തുക്കളെ കുടുംബത്തെ പോലെയാണ് ചിരു കാണുന്നത്. ചിരുവിന്റെ മരണശേഷമാണ് സൗഹൃദത്തിന്റെ വില അറിയുന്നത്.വിഷമഘട്ടത്തില്‍ കൂടെ നില്‍ക്കുകയും ജീവിതത്തിലേക്ക് തിരികെ വരുന്നതിന് ആശ്വാസം പകരുകയും ചെയ്ത ചിരുവിന്റെയും തന്റെയും സുഹൃത്തുക്കള്‍ എല്ലാവരും തന്നെ ചേര്‍ത്തു പിടിച്ചുവെന്നും മേഘ്‌ന പറഞ്ഞു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക